പുനർജനി കേസിൽ വിജിലൻസ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിലുള്ള ബന്ധം
ബാർ ഹോട്ടലുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. യഥാസമയത്ത് പരിശോധനകൾ നടത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായും, എക്സൈസ്
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്‌ത സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് വിജിലൻസ്
സംസ്ഥാന എഡിജിപി എം ആർ അജിത്കുമാറിനെതിരായി ലഭിച്ചിട്ടുള്ള വിവിധ അനധികൃത സ്വത്ത് സമ്പാദന പരാതികളിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന് വിജിലൻസ്. നേരിട്ട്
ആരോപണ വിധേയനായ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് വിഷയത്തിൽ
പി വി അൻവർ എംഎൽഎ കേരളാ നിയമസഭയിൽ നടത്തിയ പ്രസംഗം കൂടി ചേർത്താണ് പരാതി നൽകിയത്. വിഡി സതീശൻ ബാംഗ്ലൂർ
വിജിലൻസ് ആ ഭാഗങ്ങളും ശ്രദ്ധിക്കണം. ഉദ്യോഗസ്ഥ സംവിധാനത്തിൽ ഫയലുകൾ വേഗത്തിൽ പൂർത്തിയാക്കണം. അതിൽ കാലതാമസം വരുത്തന്നവരെ
നികുതി ബാധ്യതയില്ലെന്ന് കാണിച്ചതിന്റെ തൊട്ടടുത്ത സാമ്പത്തിക വര്‍ഷം കെഎം ഷാജി നികുതി നല്‍കിയത് 10.47 ലക്ഷം രൂപ. ഇത്രയും തുക
വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി. ആഭ്യന്തര സെക്രട്ടറി ഉത്തരവിക്കി. അതേസമയം, മാത്യു കുഴൽനാടൻ ഭൂപതിവ് ചട്ടം ലംഘിച്ചാണ്
ദേവസ്വം കമ്മീഷണറുടെ ഒത്താശയില്‍ രസീത് പോലും ഇല്ലാതെയാണ് വില്‍പ്പനയെന്നും പരിശോധനയിൽ കണ്ടെത്തി. ക്രമക്കേടുമായി ബന്ധപ്പെട്ട് ഭക്തൻമാര്