വന്ദേ ഭാരതിന് നേരെ അയോധ്യയിൽ കല്ലേറ്; പിതാവും രണ്ട് മക്കളും അറസ്റ്റിൽ
ഈ മാസം ഒമ്പതിന് മൂന്നു പാസ്വാന്റെ ആറ് ആടുകൾ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് ചത്തിരുന്നു. ഇതിന്റെ ദേഷ്യത്തിൽ മൂന്നുവും
ഈ മാസം ഒമ്പതിന് മൂന്നു പാസ്വാന്റെ ആറ് ആടുകൾ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് ചത്തിരുന്നു. ഇതിന്റെ ദേഷ്യത്തിൽ മൂന്നുവും
അതേസമയം കല്ലേറ് കേസിൽ മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോൾ
ദൂരെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു പൗരന്റെയും പ്രഥമ തിരഞ്ഞെടുപ്പും മുൻഗണനയും റെയിൽവേയാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, പുരി, കട്ടക്ക്
സംഭവ സ്ഥലത്ത് ആര്‍പിഎഫ്, പൊലീസ് എന്നിവർ പരിശോധന നടത്തുന്നു. നേരത്തെ മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി
തിരുവനന്തപുരത്തും കാസർകോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണെന്നും ദക്ഷിണ റെയിൽവേ പറയുന്നു.
കാസർകോട് നിന്നും തിരുവന്തപുരത്തേക്ക് പോകുമ്പോൾ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആക്രമണം ഉണ്ടായത്.
മഴ പെയ്‌തതിനെ തുടർന്ന് എക്സിക്യൂട്ടീവ് കോച്ചിൽ ഒന്നിന്‍റെ എസി ഗ്രില്ലിൽ നിന്ന് വെള്ളം കോച്ചിനുള്ളിലേക്ക് വീഴുന്നത് കണ്ട് ചോർച്ചയെന്നു ചിലർ
സ്റ്റേഷനിൽ ആ സമയത്ത് തനിക്കൊപ്പം ആയിരത്തോളം പ്രവർത്തകർ ഉണ്ടായിരുന്നു, വേണമെങ്കിൽ ട്രെയിൻ മുഴുവൻ പോസ്റ്റർ ഒട്ടിക്കാമായിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ
കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നൂറു ചോദ്യങ്ങൾ ചോദിക്കുമെന്ന് പറയുന്നവർ മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളെങ്കിലും ചോദിക്കണം.