കണ്ണൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ജനൽ ഗ്ലാസിന് പൊട്ടലുണ്ടായി
സംഭവ സ്ഥലത്ത് ആര്‍പിഎഫ്, പൊലീസ് എന്നിവർ പരിശോധന നടത്തുന്നു. നേരത്തെ മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി
സംഭവ സ്ഥലത്ത് ആര്‍പിഎഫ്, പൊലീസ് എന്നിവർ പരിശോധന നടത്തുന്നു. നേരത്തെ മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി
തിരുവനന്തപുരത്തും കാസർകോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണെന്നും ദക്ഷിണ റെയിൽവേ പറയുന്നു.
കാസർകോട് നിന്നും തിരുവന്തപുരത്തേക്ക് പോകുമ്പോൾ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആക്രമണം ഉണ്ടായത്.
മഴ പെയ്‌തതിനെ തുടർന്ന് എക്സിക്യൂട്ടീവ് കോച്ചിൽ ഒന്നിന്‍റെ എസി ഗ്രില്ലിൽ നിന്ന് വെള്ളം കോച്ചിനുള്ളിലേക്ക് വീഴുന്നത് കണ്ട് ചോർച്ചയെന്നു ചിലർ
സ്റ്റേഷനിൽ ആ സമയത്ത് തനിക്കൊപ്പം ആയിരത്തോളം പ്രവർത്തകർ ഉണ്ടായിരുന്നു, വേണമെങ്കിൽ ട്രെയിൻ മുഴുവൻ പോസ്റ്റർ ഒട്ടിക്കാമായിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ
കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നൂറു ചോദ്യങ്ങൾ ചോദിക്കുമെന്ന് പറയുന്നവർ മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളെങ്കിലും ചോദിക്കണം.
പാലക്കാട് ജില്ലയിൽ നിന്നുമുള്ള യാത്രക്കാരും തൃശൂരിന്റെയും, മലപ്പുറത്തിന്റെയും പകുതി ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും ഷൊർണൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്
രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്ക് മാത്രമേ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയണമെന്ന് തോന്നുകയുള്ളു. ഇക്കാര്യത്തില്‍ കേരളത്തിലെ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടാണ്.
സ്റ്റോപ്പുകളുള്ള സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ ഇടിച്ചുകയറുന്ന സാഹചര്യമുണ്ടെന്ന് ആര്‍പിഎഫ് സ്ഥിരീകരിക്കുന്നുമുണ്ട്.