സംവിധായകന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി; നോ പറയേണ്ട അവസരങ്ങളിൽ എനിക്കതിനായില്ല; ഉര്‍ഫി ജാവേദ് പറയുന്നു

ഇത് എന്തു തരം ഓഡിഷനാണ് ഇതെന്ന് ഞാന്‍ വിചാരിച്ചു. ആ സമയം പക്ഷെ നോ പറയുന്നതിന് പകരമായി ഏറെ ബുദ്ധിമുട്ടി