യുപിയിൽ 14കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 2 പേർ അറസ്റ്റിൽ
വിവരമറിഞ്ഞപ്പോൾ, കുടുംബവും മറ്റ് ഗ്രാമവാസികളും പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിക്കുകയും രണ്ട് പുരുഷന്മാരെ പിടികൂടുകയും ചെയ്തു.
വിവരമറിഞ്ഞപ്പോൾ, കുടുംബവും മറ്റ് ഗ്രാമവാസികളും പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിക്കുകയും രണ്ട് പുരുഷന്മാരെ പിടികൂടുകയും ചെയ്തു.
യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിൽ ഇവർ നൽകിയ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി.
പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നൽകി വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ പെൺകുട്ടി എങ്ങനെയോ വീട്ടിലെത്തുകയും സംഭവം വീട്ടുകാരെ അറിയിക്കുകയും ചെയ്‌തതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.