എൻഎസ്എസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കെബി ഗണേഷ് കുമാർ.ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം എൻഎസ്എസിന് വേണോ എന്ന് സമുദായം ചിന്തിക്കണമെന്ന് അദ്ദേഹം ആരോപിച്ചു.തിരുവനന്തപുരം
മന്നം സമാധിയിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് സന്ദർശനാനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.
എൻഎസ്എസ് സഹോദര സമുദായമാണെന്നും ഐക്യനീക്കം തടഞ്ഞത് എൻഎസ്എസ് ഡയറക്ടർ ബോർഡിലെ രാഷ്ട്രീയക്കാരാണെന്നും വെള്ളാപ്പള്ളി നടേശൻ.സുകുമാരൻ നായർ നിഷ്‌കളങ്കനായ വ്യക്തിയാണെന്നും ഇന്നല്ലെങ്കിൽ
എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കം ഉപേക്ഷിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളേക്കുറിച്ചുള്ള സംശയമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
എസ്എൻഡിപിയുമായി ഐക്യത്തിന് തയ്യാറല്ലെന്ന നിലപാട് എൻഎസ്എസ് ഡയറക്ടർ ബോർഡ് ഔദ്യോഗികമായി വ്യക്തമാക്കി. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും,
എൻഎസ്എസ്–എസ്എൻഡിപി ഐക്യം പ്രഖ്യാപിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഐക്യ പ്രഖ്യാപനം നടത്തിയത്. ഐക്യം സാധ്യമാക്കുന്നതിൽ പ്രധാന
സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്ന് ജി സുകുമാരൻ നായർ. അയാൾ തൃശ്ശൂർ പിടിച്ച പോലെ എൻഎസ്എസ്
എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തമ്മില്‍ ഏറ്റുമുട്ടിച്ചത് യു.ഡി.എഫാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഇനി എന്‍എസ്എസുമായി കലഹത്തിന്
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനെ പിന്തുണച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി. ഒരു സമുദായ
ബിജെപി വിട്ട് കോൺഗ്രസിൽഎത്തിയ സന്ദീപ് വാര്യർ എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജി.സുകുമാരൻ നായരെ കണ്ടു. രാഷ്ട്രീയ ജീവിതത്തിലെ നിർണായക തീരുമാനങ്ങൾ