ഗവർണർമാര്‍ക്കെതിരെ ഒരുമിച്ചു പോരാടും; പിന്തുണയുമായി സ്റ്റാലിന് പിണറായി വിജയന്റെ കത്ത്
ഇന്ത്യയുടെ ജനാധിപത്യം ഇപ്പോൾ എത്തി നിൽക്കുന്ന പ്രത്യേക അവസ്ഥയെ ഓർമിപ്പിച്ചാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി
ഇന്ത്യയുടെ ജനാധിപത്യം ഇപ്പോൾ എത്തി നിൽക്കുന്ന പ്രത്യേക അവസ്ഥയെ ഓർമിപ്പിച്ചാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി
വള്ളുവർ കോട്ടത്ത് കോൺഗ്രസിന്റേയും ടി.നഗറിൽ മെയ് 17 ഇയക്കം, ദ്രാവിഡർ കഴകം അടക്കം സംഘടനകളുടേയും നേതൃത്വത്തിൽ പ്രതിഷേധം നടന്നു.
താനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ശരീരം കൊണ്ട് രണ്ടാണെങ്കിലും ചിന്ത കൊണ്ട് ഒന്നാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ
. തമിഴ്‌നാടിന് പുറത്ത് പിന്നാക്കക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് സമൂല മാറ്റം ഉണ്ടാക്കാന്‍ സാധിച്ചവരെ കണ്ടെത്തിയാണ് അംഗീകാരം നല്‍കുക.
ഈറോഡ്-ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിലെ വിജയത്തേക്കാൾ വലിയ വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങൾക്ക് നൽകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു
‘ആശംസകള്‍ക്ക് നന്ദി സഖാവേ…’തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം…' സ്റ്റാലിൻ എഴുതി.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവുവും ഉൾപ്പെടെ നിരവധി പേരുകൾ മോദിക്ക് വെല്ലുവിളിയായി ഉയരുന്നുണ്ട്.
സംസ്ഥാനത്തെ ഓരോ സ്ത്രീ കുടുംബനാഥയ്ക്കും പ്രതിമാസം 1,000 രൂപ നൽകുമെന്ന ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം തീർച്ചയായും നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു
മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചില്ലെങ്കിൽ ഗവർണറുടെ നടപടി നിയമസഭയ്ക്ക് നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വെച്ചുകൊണ്ട് തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയല്ല പ്രതിപക്ഷമെന്നും ഇപിഎസ് പറഞ്ഞു.