
കേരളത്തിന്റെ യഥാര്‍ത്ഥ കഥയല്ല; കേരളാ സ്റ്റോറി പോസ്റ്റ് ട്രൂത്ത് സിനിമ: ചിന്താ ജെറോം
ദി കേരള സ്റ്റോറി എന്നുള്ള സിനിമയുടെ പേര് പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും ഇത് കേരളത്തിന്റെ യഥാര്‍ത്ഥ കഥയല്ലെന്നും ചിന്ത പറയുന്നു.
ദി കേരള സ്റ്റോറി എന്നുള്ള സിനിമയുടെ പേര് പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും ഇത് കേരളത്തിന്റെ യഥാര്‍ത്ഥ കഥയല്ലെന്നും ചിന്ത പറയുന്നു.
ബിജെപിക്ക് പിന്നാക്ക പട്ടിക ജാതി വർഗ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താല്പര്യം ഇല്ല. അതിനാലാണ് ജാതി സെൻസസിനെ എതിർക്കുന്നത്
ഇപ്പോൾ ആരോഗ്യനില നിയന്ത്രണത്തിലാണ്. ഇന്ന് എന്നെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. എന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന്
വിഷയത്തിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ
നമ്മുടെ രാജ്യം മുഴുവൻ കേരള സ്റ്റോറി സിനിമയുടെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തണം. കേന്ദ്രസർക്കാർ ഇതിനായി നികുതിയിൽ ഇളവ് വരുത്തണം.
ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഒരുമിച്ച് കേരള സ്റ്റോറി സിനിമ കണ്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കമുള്ളവര്‍ ലക്നൗവിലെ തിയേറ്ററിലെത്തിയാണ് സിനിമ
കേരള സ്റ്റോറി തിരക്കഥാ കൃത്തിന്റെയും സംവിധായകന്റെയും കലാസൃഷ്ടിയാണ്. അതിനെ കലയെന്ന രീതിയിൽ കാണുന്നതാകും നല്ലത്
ഇവിടെ വിവാദമുണ്ടാക്കുന്നത് നിരോധിക്കപ്പെട്ട പി.എഫ്‌ഐയുടെ പ്രേതങ്ങളാണ്. കേരള സ്റ്റോറി എന്ന സിനിമ കണ്ടു. മനസ്സിനെ പിടിച്ചുലച്ചു ആ വ്യാഖ്യാനം.
കേരള സ്റ്റോറി എന്ന സിനിമയുടെ പേരിൽ ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്ത്രീകളെയും അപകീർത്തിപ്പെടുത്തി. മൂന്നു പേരുടെ മാത്രമുള്ള ഔദ്യോഗിക
സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറുന്നു.പൊലീസ് സംരക്ഷണയിൽ ആളുകൾ സിനിമ കാണേണ്ട