വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാന്‍ഡ് തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു: കെസി വേണുഗോപാൽ
വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. 102 അംഗ ഭൂരിപക്ഷമെന്ന ജനങ്ങളുടെ
വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍. 102 അംഗ ഭൂരിപക്ഷമെന്ന ജനങ്ങളുടെ
നാടകീയതകൾക്ക് ഒടുവിൽ മുഖ്യമന്ത്രി പദവി വി.ഡി. സതീശന് എന്ന് സൂചന. കെ.സി.വേണുഗോപാലിനോട് സ്വയം പിൻവാങ്ങുവാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ജനവികാരം
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചരണം നയിക്കാന്‍ രമേശ് ചെന്നിത്തലയെ നിയമിച്ച നീക്കം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകള്‍ പരിഹരിക്കാന്‍.എല്ലാ സാമുദായിക
എം പിമാരുടെ മത്സര തീരുമാനം വൈകിയത് ഹൈക്കമാന്റിന്റെ തന്ത്രമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിച്ചെന്ന വാർത്തകൾ ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ വ്യക്തമാക്കി. തനിക്കായി പ്രത്യേകമായൊരു
വെള്ളിയാഴ്ച മൈസൂരിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെ, തന്റെ പ്രസ്താവനകൾ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്ന്
അതേസമയം, കെ സുധാകരന് എതിരെയുള്ള കേസും അതിനെ തുടര്‍ന്നുള്ള അറസ്റ്റും തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും നേരില്‍ കണ്ട് രാഷ്ട്രീയ സ്ഥിതിഗതികള്‍ അറിയിക്കുമെന്നാണ് സൂചന.
അതേസമയം, കെ സുധാകരന്‍ അയച്ച നോട്ടീസിന് മറുപടി നല്‍കില്ലെന്ന് കെ.മുരളീധരനും എം.കെ രാഘവനും തീരുമാനിച്ചിട്ടുണ്ട്.
ക്ഷണം ലഭിച്ച പരിപാടികളിൽ പങ്കെടുക്കാനാണ് താൻ പോകുന്നതും കേരളത്തിൽ വിവിധ പരിപാടികളിൽ താൻ പങ്കെടുക്കുന്നത് പുതിയ കാര്യമല്ലെന്നും ശശി തരൂർ