എയിംസ്; കേരളത്തിന് എന്ത് അയോഗ്യതയാണെന്ന് കേന്ദ്രം വ്യക്തമാക്കണം: മുഖ്യമന്ത്രി
രാജ്യത്ത് സംസ്ഥാനങ്ങളോട് വ്യത്യസ്‌ത സമീപന രീതിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിൽ ഇത് വലിയ വിഷമം സൃഷ്ടിക്കുന്നു
രാജ്യത്ത് സംസ്ഥാനങ്ങളോട് വ്യത്യസ്‌ത സമീപന രീതിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിൽ ഇത് വലിയ വിഷമം സൃഷ്ടിക്കുന്നു
അതോടൊപ്പം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാ പോയ കോടാലിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഗവർണർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ആര്‍എസ്എസ് അജന്‍ഡയായി ചിത്രീകരിക്കുന്നത് ഭരണഘടനയെയും സുപ്രീംകോടതിയെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് എന്ന് വി മുരളീധരന്‍
കോട്ടയം ഡിസിസിയുടെ ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയായിരുന്നു.
മന്ത്രിമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവർണ്ണർക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കുന്നത്
ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കുന്നതടക്കമുള്ള മൂല്യവത്തായ തീരുമാനങ്ങളാണ് ഈ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഉണ്ടായത്.
മന്നത്ത് പദ്മനാഭപിള്ള എന്ന പേര് വേണ്ടെന്നു വച്ച് മന്നത്ത് പദ്മനാഭൻ എന്ന പേര് അദ്ദേഹം സ്വീകരിക്കുകയായിരുന്നു.
അപേക്ഷയിന്മേൽ മുഖ്യമന്ത്രിയുടെ സ്വകാര്യ സന്ദര്‍ശനത്തിന് എതിര്‍പ്പില്ലെന്ന് മറുപടിയായി കേന്ദ്രം അറിയിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇന്റലിജൻസ് സംവിധാനം സമ്പൂർണപരാജയമെന്നും കേരളത്തിന്റെ മുഖ്യമന്ത്രി ആധുനിക നീറോയാണെന്നും വി മുരളീധരൻ
യുകെയിൽ നടക്കുന്ന ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.