വിഷയത്തിൽ ഇതുവരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ മൂന്ന് കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
പി വി അന്‍വര്‍ എം എല്‍ എയുടെ പരാതിയിൽ പോക്സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ്
എന്നാൽ , വൻ റാലികളില്ലാതെ വീട് വീടാന്തരം കയറിയുള്ള പ്രചാരണപരിപാടിക്ക് തുടക്കമിടുകയാണ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി
ഉണ്ണിയുടെ ഹർജിയിൽ വ്യാജ സത്യവാങ്മൂലത്തിലൂടെ കോടതിയെ തെറ്റിദ്ധിരിപ്പിക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇവർ നിലവിൽ തമിഴ് നാട്ടിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ട്.
റോഡിൽ അരുണിന്റെ ജീപ്പിനെ മറികടന്ന് എംഎൽഎയുടെ വാഹനം പോയതിനെ തുടർന്നാണ് മണിയ്ക്ക് നേരെ ഇയാൾ വാഹനം തടഞ്ഞുനിർത്തി അസഭ്യം വിളിച്ചത്.
1992-ൽ ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ മുദ്രാവാക്യം വിളിച്ചതിനാണ് ബജ്റംഗ്ദളിനെതിരെ കേസെടുത്തത്. "ജയ് ജയ് ബജ്രംഗി" എന്ന മുദ്രാവാക്യങ്ങളും ഉയർന്നു.
നിലവിൽ പത്താൻ സിനിമയ്ക്കെതിരെ വിവിധ ഹിന്ദു സംഘടനകള്‍ക്ക് പുറകെ മുസ്ലിം സംഘടനയും രംഗത്തുവന്നിട്ടുണ്ട്.
വിദ്യാർത്ഥിനി ഇതിനെ എതിർത്തപ്പോൾ പരീക്ഷയിൽ തോൽപിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു
സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമെന്നും ജോസ് കെ മാണി പറഞ്ഞു.
Page 4 of 6Previous
1
2
3
4
5
6
Next