ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു; ബിജെപിക്ക് രാമനെ വിട്ടുകൊടുക്കാന്‍ ഞാൻ തയ്യാറല്ല; വിശദീകരണവുമായി തരൂർ
'സിയാവര്‍ രാമചന്ദ്ര കീ ജയ്' എന്ന അടിക്കുറിപ്പോടെയായിരുന്നു അയോധ്യ പ്രതിഷ്ഠ ദിനത്തില്‍ രാമ ചിത്രം എംപി പങ്കുവെച്ചത്.
'സിയാവര്‍ രാമചന്ദ്ര കീ ജയ്' എന്ന അടിക്കുറിപ്പോടെയായിരുന്നു അയോധ്യ പ്രതിഷ്ഠ ദിനത്തില്‍ രാമ ചിത്രം എംപി പങ്കുവെച്ചത്.
നിലവിൽ 70 ഏക്കർ സമുച്ചയത്തിനുള്ളിൽ 2.67 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്, അതിന്റെ ആദ്യ ഘട്ടം മാത്രമേ തയ്യാറായിട്ടുള്ളൂ.
രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ഡിഎംകെ എതിര്‍ക്കുന്നില്ല. എന്നാല്‍ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ല. ഡിഎംകെ ഒരു വിശ്വാ
മുതിർന്ന നേതാക്കളായ എല്‍ കെ അദ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടേയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങില്‍
യാത്രയിൽ രാഹുൽ ഗാന്ധി ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. പ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞാൽ
അതേസമയം ചടങ്ങിൻ്റെ ഭാഗമായി രാജ്യത്താകെ 11 സംസ്ഥാനങ്ങളാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി പ്രഖ്യാപിച്ചതില്‍ ഭൂരിഭാഗവും
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ശേഷമേ രാഹുല്‍ സന്ദർശനം നടത്താവൂ എന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി മോദിക്ക് മുന്നിൽ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി. അതിനുവേണ്ടി തൃശൂരിൽ സിപിഐയെ കുരുതി കൊടുക്കുമെന്നും
മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി ബിജെപി കാണുന്നില്ലെന്നത് ഇതിൽ നിന്നും വ്യക്തമാണ്. ജനങ്ങളുടെ വേദന മനസ്സിലാക്കുന്നില്ല. യാത്ര തുടങ്ങതിൽ
കേന്ദ്രസർക്കറിന്റെ കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണാ