വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡ്: രാജ്യദ്രോഹകുറ്റമാണ് യൂത്ത് കോൺഗ്രസ് ചെയ്തിരിക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ
രാജ്യത്തെ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കേണ്ട തിരിച്ചറിയൽ കാർഡിൽ കൃത്രിമത്വം കാണിക്കുന്നത് വഴി രാജ്യദ്രോഹ
രാജ്യത്തെ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കേണ്ട തിരിച്ചറിയൽ കാർഡിൽ കൃത്രിമത്വം കാണിക്കുന്നത് വഴി രാജ്യദ്രോഹ
പിണറായി വിജയൻ സര്‍ക്കാരിന്റെ നേട്ടം വികൃതമാണ്. അത് കോടികള്‍ ചെലവാക്കി നന്നാക്കാന്‍ ഈ യാത്രയിലൂടെ ശ്രമിക്കുന്നുവെന്നും യുവമോര്‍ച്ച വിമര്‍ശിച്ചു.
അതേസമയം ഇന്ന് പുതിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലിനായി മ്യുസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.
ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം. തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്വം പേറുന്ന ആളുകള്‍ പോലും എന്താ ചെയ്തതെന്ന് വ്യക്തതയില്ലാത്ത രാജ്യമാണ്
ഇതിനു പുറമെ പാര്‍ട്ടി പരിപാടികളില്‍ കെപിസിസി വിലക്കേര്‍പ്പെടുത്തിയിരുന്നു. അച്ചടക്ക സമിതി ശുപാര്‍ശയില്‍ തീരുമാനം വരാത്തതിനാലായിരുന്നു
സ്‌കൂളുകളിൽ നിന്നും കുട്ടികൾ ഇറങ്ങണ്ട എന്ന് പറഞ്ഞിട്ടും വരുന്നു, അതിനെ വിവാദമാക്കേണ്ടെന്നും രാഷ്ടീയം കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇതി ൽ സർക്കാരിന്റെ സാമ്പത്തിക സഹായമായി ബാക്കി 20 കോടി രൂപയും അനുവദിച്ചു. നവംബർ ആദ്യം സര്‍ക്കാര്‍ 30 കോടി
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാർ മറ്റു പ്രവർത്തകരും ഉപയോഗിച്ചു കാണും. കുറ്റകരമായ പ്രവർത്തനമെന്നു ബോധ്യപ്പെട്ടാൽ നടപടിയെടുക്കും
കേരളത്തിലെ ആദിവാസി വിഭാഗത്തില്‍പെട്ടവരെ അവരുടെ പരമ്പരാഗത വേഷത്തില്‍ ഷോക്കേസ് ചെയ്തു എന്നായിരുന്നു വിമര്‍ശനം.
കേരള യൂണിവേഴ്സിറ്റിയ്ക്ക് ലഭിച്ച എ + + ഉന്നത ഗ്രേഡ് ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തി