ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാർ പൂഴ്ത്തിയിട്ടില്ലെന്നും റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി
വയനാട് ജില്ലയിലെ ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ കൂടി ബാധിക്കുമെന്നും
പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ പരാമർശം സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയും അതിൽ അടങ്ങിയിട്ടുള്ള വിവിധ
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു നിലവിലുള്ള ഇന്നർ ലൈൻ പെർമിറ്റ് (ഐഎൽപി) സംവിധാനം ശക്തിപ്പെടുത്താൻ നടപടി സ്വീകരിച്ചു, ഇത്
കൊൽക്കത്തയിലെ ബലാത്സംഗ-കൊലപാതക സംഭവത്തിൽ വാദം കേൾക്കുന്ന സുപ്രീം കോടതി , ഭൂമിയിൽ മാറ്റങ്ങൾക്കായി രാജ്യത്തിന് മറ്റൊരു ബലാത്സംഗത്തിനായി കാത്തിരിക്കാനാവില്ലെന്ന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ തെളിയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ .
കഴിഞ്ഞ നാലര വർഷം ഹേമകമ്മിറ്റി റിപ്പോർട്ടിന് മുകളിൽ സംസ്ഥാന സർക്കാർ അടയിരുന്നതിന്‍റെ രഹസ്യമെന്തെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍. റിപ്പോർട്ട് പുറത്ത്
പീഡനങ്ങൾ ഉൾപ്പെടെ ഗുരുതരമായ പരാമർശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭ്യമായിട്ടും കഴിഞ്ഞ നാലര വർഷത്തോളം കാലം സംസ്ഥാന സർക്കാർ ഒന്നും
വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരിക്കാനായി ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ് പാർട്ടി . ‘സ്റ്റാൻഡ് വിത്ത്
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സംസ്ഥാന സർക്കാരിൻ്റെ തലയിൽ കെട്ടിവെയ്ക്കണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ മന്ത്രിയായിരുന്ന ഈ