തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ 6 ‘എ’കളുമായി കർണാടകയിൽ ബിജെപി

മുനിസിപ്പൽ കോർപറേഷനിലെ എല്ലാ വാർഡിലും നമ്മ ക്ലിനിക്, പ്രതിവർഷം മുതിർന്ന പൗരന്മാർക്ക് സൗജന്യ ആരോഗ്യ പരിശോധന തുടങ്ങിയവയാണ് ‘ആരോഗ്യം’

“ജൂട്ട്‌ലൂട്ട് ബിജെപി മണിഫെസ്റ്റോ”; ബിജെപിയുടെ കർണാടകാ പ്രകടന പത്രികയ്‌ക്കെതിരെ കോൺഗ്രസ്

യുപിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വർഷത്തിനുള്ളിൽ 2 സൗജന്യ സിലിണ്ടറുകൾ ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് കർണാടകയിൽ, ജൂട്ട്‌ലൂട്ട്

മതപരമായ പേരുകളും ചിഹ്നങ്ങളും; രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടിവേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

മുസ്ലിം ലീഗ്, ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ദി കേരള സ്റ്റോറി കാണേണ്ടവര്‍ കാണട്ടെ; പ്രദർശനം കേരളത്തിൽ നടക്കും: കെ സുരേന്ദ്രൻ

കേരള സ്റ്റോറി ഒരു സിനിമയാണെന്നും ചരിത്രപുസ്തകമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘സിനിമയെ ആ നിലയില്‍ കാണണം. എന്തിനാണ് ഇത്ര വേവലാതി.

മഅ്ദനി കര്‍ണാടക ചോദിച്ച ചെലവ് നൽകണം; ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി തള്ളി സുപ്രീംകോടതി

അതേസമയം, കേരളത്തിലേക്ക് പോകണമെങ്കില്‍ മഅ്ദനി 56.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു കര്‍ണാടക സർക്കാർ അറിയിച്ചിരുന്നത് .

ഉക്രൈൻപ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്ത കാളി ദേവി ചിത്രം മതവികാരം വൃണപ്പെടുത്തി; പ്രതിഷേധം ശക്തമായപ്പോൾ ട്വീറ്റ് പിൻവലിച്ചു

ഈ രീതിയിലുള്ള സഹായങ്ങളാണോ ഉക്രൈൻ ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?, കാളിദേവിയെ അപമാനിച്ചത് കണ്ട് ഞെട്ടി

തെരഞ്ഞെടുപ്പ്മോദിയെക്കുറിച്ചല്ല; അത് കർണാടക‌യിലെ ജനങ്ങൾക്കും അവരുടെ ഭാവിക്കും വേണ്ടിയുള്ളതാണ്: രാഹുൽ ഗാന്ധി

കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് താങ്കൾ വന്നത്. പക്ഷേ, വന്നിട്ട് കർണാടകയെക്കുറിച്ചൊന്നും പറയുന്നില്ല.

ബലാത്സംഗം ഒഴിവാക്കാൻ പെൺമക്കളുടെ ശവക്കുഴിയിൽ പൂട്ട് വെച്ച് പാകിസ്ഥാനിലെ രക്ഷിതാക്കൾ; റിപ്പോർട്ട്

പാകിസ്ഥാൻ ഇത്രയും ലൈംഗിക നൈരാശ്യമുള്ളതുമായ ഒരു സമൂഹത്തെ സൃഷ്ടിച്ചു, ആളുകൾ ഇപ്പോൾ അവരുടെ പെൺമക്കളെ ബലാത്സംഗം ചെയ്യാതിരിക്കാൻ

ട്വിറ്റർ വാർത്താ ചാനലായ എൻഡിടിവിയുടെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തു

എൻഡിടിവിയുടെ ട്വിറ്റർ അക്കൗണ്ടിലേക്കുള്ള സന്ദർശനം “ഈ അക്കൗണ്ട് നിലവിലില്ല. മറ്റൊന്നിനായി തിരയാൻ ശ്രമിക്കുക." -എന്ന് കാണിക്കുന്നു

Page 616 of 956 1 608 609 610 611 612 613 614 615 616 617 618 619 620 621 622 623 624 956