ഇന്ത്യയിൽ റോഡുകളിലെ കുഴികളിൽ വീണ് ശരാശരി ഒരു വർഷം മരിക്കുന്നത് 2300 പേർ
ഇന്ത്യൻ റോഡിലെ കുഴികളിൽ വീണ് 2016 മുതൽ 2020 വരെ ഓരോ വർഷവും രാജ്യത്തെ ശരാശരി 2300 പേർ മരിച്ചതായി
ഇന്ത്യൻ റോഡിലെ കുഴികളിൽ വീണ് 2016 മുതൽ 2020 വരെ ഓരോ വർഷവും രാജ്യത്തെ ശരാശരി 2300 പേർ മരിച്ചതായി
കേരളാ ഹൈകോടതി വരെ സർക്കാരിനെ വിമർശിച്ചതായും എന്നിട്ടും പ്രതിപക്ഷം വിമർശിക്കരുത് എന്നാണ് മന്ത്രി പറയുന്നതെന്നും വിഡി സതീശൻ
ഇദ്ദേഹത്തിന്റെ മണ്ഡലത്തിലെ ചില ആളുകൾറോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു
കേസിൽ തദ്ദേശ സ്വയംഭരണ സെക്രട്ടറിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.
ശൈത്യം- -വേനൽ എന്നീ വിത്യാസങ്ങള്‍ ഇല്ലാതെ റോഡ് എല്ലാ മാസവും തുറക്കും.
കൂടുതല്‍ തേജസ് ട്രെയിനുകള്‍ ഓടിക്കും.പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താന്‍ കൂടുതല്‍ ട്രെയിനുകള്‍, 148.കിലോമീറ്റര്‍ നീളുന്ന ബംഗളൂരു സര്‍ബന്‍ ട്രെയിന്‍
കോഴിക്കോട് നിന്നും തൊണ്ടയാട്, രാമനാട്ടുകര, തേഞ്ഞിപ്പലം, എടപ്പാള്‍, തൃശൂര്‍, ചാലക്കുടി, അങ്കമാലി വഴിയാണ് വാഹനം കടന്നുപോവുക.
പക്ഷെ ശരിക്ക് അത് യുവതിയുടെ മര്യാദ പഠിപ്പിക്കൽ ആയിരുന്നില്ല എന്നതാണ് സത്യം.
പ്രകൃതിക്ഷോഭത്തിൽ ദേശീയപാതയടക്കമുള്ള റോഡുകള്‍ തകരുകളും പിളര്‍ന്നു പോകുകയും ചെയ്തിട്ടുണ്ട്.
അടൂർ - കൈപ്പട്ടൂർ റോഡിലെ കുഴിയിൽ വീണ് കാലൊടിഞ്ഞ സംഭവത്തെത്തുടർന്ന് നഷ്ടപരിഹാരം തേടി തട്ടയിൽ സ്വദേശിനി ശാന്തമ്മ നൽകിയ ഹർജിയിലാണു