ഭൂമി തിളയ്ക്കുന്നു; കനത്ത ചൂടില്‍ തിളച്ചുരുകി സംസ്ഥാനത്തെ റോഡുകള്‍
ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ വേനലാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കുടിവെള്ളം കിട്ടാക്കനിയാകുകയും പകല്‍-രാത്രി വ്യത്യാസമില്ലാതെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന
ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ വേനലാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കുടിവെള്ളം കിട്ടാക്കനിയാകുകയും പകല്‍-രാത്രി വ്യത്യാസമില്ലാതെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന
പത്തനംതിട്ട: ശബരിമലയുടെ പേരില്‍ പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ കഴിഞ്ഞമാസം നടത്തിയ ‘വഴിപാട് ടാറിങ്’ തകര്‍ന്ന നിലയില്‍. ഇതിനായി പൊതുമരാമത്തു
പത്തനംതിട്ട: ഒരുമാസം മുൻപാണ് ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് കടയ്‌ക്കാട്-കൈപ്പട്ടൂർ റോഡിന്റെ പണി പൂർത്തിയാക്കിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡാണെനൊക്കെയാണ് ഇതിനെ കൊട്ടിഘോഷിച്ചത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തിങ്കളാഴ്ച കാസര്‍ഗോഡ് ഉപ്പളയിലെത്തുന്ന മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വേണ്ടി ദേശീയ പാതയില്‍
യെമനില്‍ ജീവന്‍ വെടിഞ്ഞ തങ്ങളുടെ സൈനികരുടെ സ്മരണയ്ക്കായി യു.എ.ഇ സര്‍ക്കാര്‍ ഫുജൈറയിലെ പ്രധാന റോഡിന്റെ പേര് രക്തസാക്ഷികളുടെ റോഡ് എന്നാക്കി
നഗരത്തിലെ റോഡുകള്‍ 15 ദിവസിത്തനകം നന്നാക്കണമെന്ന് ജില്ലാ കളക്ടറുടെ അന്ത്യശാസനം. കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ സ്ഥിതി വാര്‍ത്തയായ പശ്ചാത്തലത്തിലാണ് കളക്ടറുടെ
റോഡ് മോശമാണെങ്കില്‍ ജനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്കാണ് സുപ്രീംകോടതി
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരതില്‍ വികസനങ്ങള്‍ മുടങ്ങുന്ന ഒരു കാലഘട്ടമാണിത്. മറ്റെന്തിനേക്കാളും ഗൗരവത്തോടെ ഈ വക കാര്യങ്ങളെ കാണുമ്പോള്‍ സ്വാഭാവികമായും ഇക്കാലത്ത്
കുഴിയില്ലാത്ത റോഡില്‍ കുഴിയടയ്ക്കാനെന്ന പേരില്‍ 20 ലക്ഷം രൂപയുടെ കാട്ടിക്കൂട്ടല്‍ അറ്റക്കുറ്റപ്പണി നടത്താനെത്തിയ കരാറുകാരെയും ഉദ്യോഗസ്ഥരേയും നാട്ടുകാര്‍ തടഞ്ഞു. കൂത്താട്ടുകുളംനടക്കാവ്
കാസര്‍ഗോട്ട് എടപ്പറമ്പ് എന്ന യാത്രാസൗകര്യമില്ലാതെ കഷ്ടപ്പെട്ടിരുന്ന ഗ്രാമത്തിനു കുട്ടികള്‍ മണ്‍വെട്ടിയെടുത്തപ്പോള്‍ സാക്ഷാത്കരിച്ചത് ഒന്നരകിലോമീറ്റര്‍ റോഡ്. മുള്ളേരിയ സ്‌കൂളിലെ കുട്ടികളാണു റോഡ്