സ്വാതന്ത്ര്യദിനത്തിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മാംസാഹാരം കഴിച്ചു; ആരോപണവുമായി ബിജെപി
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി തേജസ്വി യാദവ് മാംസാഹാരം കഴിച്ചു എന്ന് ബിജെപി
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി തേജസ്വി യാദവ് മാംസാഹാരം കഴിച്ചു എന്ന് ബിജെപി
രാജിവയ്‌ക്കാൻ വിസമ്മതിക്കുന്ന സ്‌പീക്കർ വിജയ്‌കുമാർ സിൻഹയെ അവിശ്വാസത്തിലൂടെ പുറത്താക്കാൻ ബിഹാർ മഹാസഖ്യ സർക്കാർ
മന്ത്രിസഭയിൽ പ്രധാനപ്പെട്ട ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒവൈസിയുടെ പാർട്ടിക്ക് ബീഹാറിൽ ഒരു എംഎൽഎ മാത്രമാണ് അവശേഷിക്കുന്നത്.
ഏറ്റവും അവസാനം വിവരം ലഭിക്കുമ്പോൾ സംസ്ഥാനത്താകെ 31 ശതമാനം വോട്ട് മാത്രമേ എണ്ണിക്കഴിഞ്ഞുള്ളൂ.
70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് മൂന്നിലൊന്ന് സീറ്റില്‍ പോലും മുന്നേറാകാനാകാത്തതാണ് മഹാസഖ്യത്തിന് ഈ ഘട്ടത്തില്‍ തിരിച്ചടിയാകുന്നത്. എന്നാൽ 29 സീറ്റുകളിൽ
ജയ് ഭീം ജയ് ഫൂലെ മുദ്രാവാക്യങ്ങള്‍ വിളിച്ച് ഇവര്‍ പ്രതിമയില്‍ ഗംഗാജലം കോരിയൊഴിച്ചാണ് ശുദ്ധികലശം നടത്തിയത്....
2009 മുതല്‍ യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന വീരേന്ദ്രകുമാറും കൂട്ടരും കഴിഞ്ഞ വര്‍ഷമാണ് യുഡിഎഫ് വിട്ടത്.
ബീഹാറിലെ പാറ്റ്നയിൽ രാഷ്ട്രീയ ജനതാ ദൾ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ആർ ജെ ഡി നേതാവ് ലാലു
ബിഹാറില്‍ മൂന്ന് ആര്‍.ജെ.ഡി. എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കഴിഞ്ഞ ദിവസം രാജിവച്ച മുഖ്യമന്ത്രി നിതീഷ്‌കുമാറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഇവര്‍