ഇന്ധനവിലവര്‍ധന ഒഴിവാക്കാനാകില്ലെന്ന് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി
ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലവര്‍ധന ഒഴിവാക്കാന്‍ ആകില്ലെന്ന് പെട്രോളിയം മന്ത്രി എസ്. ജയ്പാല്‍ റെഡ്ഡി. കേന്ദ്രധനമന്ത്രി പി. ചിദംബരവുമായി കൂടിക്കാഴ്ച
ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലവര്‍ധന ഒഴിവാക്കാന്‍ ആകില്ലെന്ന് പെട്രോളിയം മന്ത്രി എസ്. ജയ്പാല്‍ റെഡ്ഡി. കേന്ദ്രധനമന്ത്രി പി. ചിദംബരവുമായി കൂടിക്കാഴ്ച
ഇന്ധനവില വില അടുത്ത മാസം വര്‍ധിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയത്തിന്റെയും എണ്ണക്കമ്പനികളുടെയും നീക്കം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില മൂന്നു
പെട്രോള്‍ വില അടിയന്തരമായി കൂട്ടണമെന്നു പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടു. ലിറ്ററിനു 3.56 രൂപ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് വിലവര്‍ധന ആവശ്യപ്പെട്ടതെന്ന് ഇന്ത്യന്‍
സംസ്ഥാനത്ത് പെട്രോള്‍ വില 60 പൈസ കൂടും. വില്പന നികുതി പഴയ നിലയിലേക്ക് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതാണ് വര്‍ധനയ്ക്ക് കാരണം. അടുത്തിടെ
പെട്രോള്‍ വില 2.46 രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും. ഇന്ത്യന്‍ ഓയില്‍
ആഗോളതലത്തില്‍ ക്രൂഡോയിലിന് വിലയിടിഞ്ഞുവെങ്കിലും രൂപയുടെ വിലയിടിവ് ഉയര്‍ത്തിക്കാട്ടി പെട്രോള്‍ വില കുറയ്ക്കുന്നതിനെ പ്രതിരോധിക്കകയാണ് എണ്ണ കമ്പനികള്‍. രൂപ അതിന്റെ ഏറ്റവും
പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരേ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരും പെട്രോളിയം-ധന മന്ത്രാലയങ്ങളും ജൂണ്‍ 20നകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു ബോംബൈ ഹൈക്കോടതി
പൊതുമേഖല എണ്ണ കമ്പനികൾ മികച്ച പ്രവർത്തന ഫലം പുറത്ത് വിട്ടതിനെ തുടർന്ന് ജൂൺ ആദ്യത്തോടെ പെട്രോൾ വില കുറച്ചേക്കും.രണ്ട് രൂപ
പെട്രോള്‍ വിലയില്‍ വരുത്തിയ വര്‍ധന ഉടന്‍ കുറയ്ക്കില്ലെന്നു എണ്ണക്കമ്പനികള്‍. എന്നാ ല്‍ അന്താരാഷ്ട്രതല ത്തില്‍ വില താഴുന്ന പ്രവണത തുടരുകയാണെങ്കില്‍
സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ലിറ്ററിന് 1.63 രൂപയുടെ കുറവ് ഉണ്ടാകും. ഇന്ധന വില വര്‍ദ്ധനയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി