മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് നിയന്ത്രിത സ്‌ഫോടനം വഴി; ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നാളെ തുടക്കം
അതേസമയം സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി അറിയിച്ചുകൊണ്ട് നാല് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
അതേസമയം സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി അറിയിച്ചുകൊണ്ട് നാല് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
ഫ്‌ളാറ്റിൽ താമസിച്ചുവരുന്ന ഉടമകൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ഉറപ്പാക്കുകയും കിട്ടേണ്ട മൊത്തം തുക സംബന്ധിച്ച പരിശോധനയും സമിതി നടത്തണമെന്ന് സുപ്രീംകോടതി അറിയിച്ചു.
ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. തുക നിര്‍മ്മാതാക്കളില്‍
കേസ് പരിഗണിച്ചപ്പോഴൊക്കെയും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം സര്‍ക്കാരിന് കേള്‍ക്കേണ്ടിവന്നിരുന്നു. അതുകൊണ്ടു തന്നെ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുക എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള
നാലു ഫ്‌ളാറ്റുകളിലെ വൈദ്യുതിബന്ധം രാവിലെ ആറു മണിയോടെ പോലീസ് സന്നാഹത്തോടെ എത്തിയ കെഎസ്‌ഇബി ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങിയ സംഘമാണ് നോട്ടീസ് പതിക്കുകയും
നിര്‍മാതാക്കളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കും. മൂന്ന് മാസത്തിനകം ഫ്ളാറ്റ് പൊളിക്കേണ്ടി വരും. പൊളിക്കലിനുള്ള കര്‍മ്മ പദ്ധതി
ഫ്‌ളാറ്റുടമകളെ വഞ്ചിച്ച നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. 1991 മുതല്‍ മരടില്‍ നടന്ന നിയമം ലംഘിച്ചുള്ള നിര്‍മാണങ്ങളുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്.
പുതിയ നിയമനപ്രകാരം മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയാണ് ഉദ്യോഗസ്ഥന്.
സംസ്ഥാനത്ത് അനധികൃതമായി നിര്‍മിച്ച ഒട്ടനവധി കെട്ടിടങ്ങളുണ്ട്. ഇവയെക്കുറിച്ച് വിശദമായ അന്വേഷണം വേണം. വേണമെന്നും ആളുകളുടെ ജീവന്‍ വച്ച് സര്‍ക്കാര്‍ കളിക്കുന്നത്.
കോടതിയുത്തരവിനെതിരെ സിപിഎം അടക്കമുള്ളവര്‍ നിലപാടെടുക്കുമ്പോഴാണ് സിപിഐ സമരത്തിനൊരുങ്ങുന്നത്. താമസക്കാരെ വഞ്ചിച്ചത് ഫ്‌ളാറ്റുടമകളാണെന്നും അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും സിപിഐ ആവശ്യപ്പെടുന്നു.