ആല്‍ഫാ സെറിന്‍ ആദ്യം പൊളിച്ചേക്കും;സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് നാട്ടുകാര്‍
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ സമയക്രമം മാറ്റാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ സമയക്രമം മാറ്റാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്
കൊച്ചി: മരടില്‍ ഫ്‌ളാറ്റുകള്‍ തകര്‍ക്കാന്‍ ഇനി വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ നാട്ടുകാരുടെ നേതൃത്വത്തില്‍ പട്ടിണി സമരം.
മരടിലെ ആല്‍ഫ സെറീന്‍ ഫ്‌ളാറ്റ് പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്
തീരദേശ നിയമം ലംഘിച്ച് പണിത ഫ്‌ളാറ്റുകള്‍ പൊളിക്കാത്ത തുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസും മേജര്‍ രവിയുടെ കോടതിയലക്ഷ്യ
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഏത് രീതിയിലാണ് ഭൂമിയിൽ പതിക്കേണ്ടത് എന്നതിന് അനുസരിച്ചാണ് ഈ സ്ഫോടനങ്ങൾ ക്രമീകരിക്കുക.
മരടിലെ ഫ്‌ളാറ്റുടമകളോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. കോടതിയില്‍ സ്വയം വാദിക്കാന്‍ ശ്രമിച്ച ഉടമകളോട് അതൃപ്തി അറിയിച്ചായിരുന്നു
ബാക്കിയുള്ളവരിൽ നിന്നും ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള രേഖകൾ ലഭിക്കുമ്പോൾ തുക അനുവദിക്കും.
ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന.
മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സർക്കാർ ചുമതല ഏൽപ്പിച്ച ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗാണ് യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം, സ്ഫോടനങ്ങളിലൂടെ ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചര്‍ച്ചയില്‍ കളക്ടര്‍ അറിയിച്ചു.