മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം; ആദ്യയോഗം ഇന്ന്
മരട് ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ആദ്യ യോഗം ഇന്ന് ചേരും. ജസ്റ്റിസ് ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള സമിതിയാണ് യോഗം
മരട് ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ആദ്യ യോഗം ഇന്ന് ചേരും. ജസ്റ്റിസ് ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള സമിതിയാണ് യോഗം
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കില്ലെന്ന് കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് ഇക്കാര്യത്തില്‍ ബെറ്റുവയ്ക്കാനുണ്ടോയെന്നാണ് ഷോണ്‍ ജോര്‍ജിന്റെ ചോദ്യം.
മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കുന്നതില്‍ ആശങ്കയറിയിച്ച് മത്സ്യകര്‍ഷകര്‍ രംഗത്ത്. ഫാളാറ്റിനു സമീപത്തെ കായലില്‍ മത്സ്യകൃഷി നടത്തുന്നവരാണ് ആശങ്കയറിയിച്ചിരിക്കു
ഇവയുടെ ഉടമസ്ഥർ എത്തിയില്ലെങ്കിൽ റവന്യൂ വകുപ്പ് ഫ്ലാറ്റുകൾ നേരിട്ട് ഒഴിപ്പിക്കും.
മരടിലെ ഫ്ളാറ്റില്‍ നിന്നും 83 കുടുംബങ്ങള്‍ കൂടി ഒഴിയേണ്ടതുണ്ട്. കഴിഞ്ഞദിവസം രാത്രി 12 മണിവരെ സമയം നീട്ടി നല്‍കിയെങ്കിലും താമയക്കാര്ക്ക്
ഇക്കാര്യത്തിൽ മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നും ഇതിനുള്ള തുക അനുവദിച്ചത്.
പകരം കണ്ടെത്തിയ 510 ഫ്ലാറ്റുകള്‍ മികച്ചതാണെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചു. വാടക അഡ്വാന്‍സ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ
ഇവിടെ നിന്നും മാറിത്താമസിക്കുന്നതിനാവശ്യമായ വാടക സര്‍ക്കാര്‍ നല്‍കണമെന്ന് ഫ്ളാറ്റുടമകള്‍ ആവശ്യപ്പെട്ടിരുന്നു.
ഒഴിയാന്‍ കൂട്ടാക്കാതെ നിരാഹരസമരം തുടങ്ങിയിരിക്കുകയാണ് ഫ്ളാറ്റുടമകള്‍. ജെയിന് ഹൗസിംഗ്, ആല്‍ഫ, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകളിലാണ് ഇന്ന് ഒഴിപ്പിക്കല്‍
നഷ്ചപരിഹാരമായ 25 ലക്ഷം രൂപയും പുനരധിവാസ സൗകര്യങ്ങളും ലഭിക്കാതെ ഒഴിയില്ലെന്ന് നിലപാടിലാണ് ഫ്ളാറ്റുടമകള്‍. ഇക്കാര്യത്തില്‍ നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള