ഇംഫാല്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ അഞ്ചു ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സോഷ്യല്‍ മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍
സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ടി. സിദ്ദീഖിന്റെഅദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും പലയിടത്തും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ തടിച്ചു കൂടുകയും ചെയ്തു.
ദീർഘകാലമായി ബിജെപിക്കു വേണ്ടി പ്രവർത്തിച്ചിട്ടുള്ളവർക്കാണ് കൂടുതൽ സീറ്റും നൽകിയിട്ടുള്ളത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ നമ്മുടെ രാജ്യത്തെ ഭീകരാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. മണിപ്പൂര്‍ സംഭവത്തിലൂടെ ഇത് ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുകയാണ്
ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനൊപ്പം ഈ എംഎൽഎമാരും പങ്കെടുത്തു...
അരുണാചല്‍ പ്രദേശില്‍ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പ് കിരീടം മണിപ്പൂര്‍ സ്വന്തമാക്കി. ഇന്ന് നടന്ന ആവേശ ഫൈനലില്‍
മണിപ്പൂരിലെ ബിജെപി മന്ത്രിസഭയില്‍ പൊട്ടിത്തെറി. ഒരുമാസം മാത്രം പ്രായമായ മന്ത്രിസഭയില്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്
മണിപ്പൂരില്‍ സൈന്യവും പോലീസും നടത്തിയ ആറ് ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്നു സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പന്ത്രണ്ടുകാരന്‍ ഉള്‍പ്പെടെ
മണിപ്പൂരില്‍ വിഘടനവാദികള്‍ ആഹ്വാനം ചെയ്ത 18 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. അര്‍ധരാത്രി 12-ന് ആരംഭിച്ച ബന്ദ് വൈകീട്ട് ആറുവരെ നീളും.