തായ്‌വാനെ രാജ്യമായി വിശേഷിപ്പിച്ച് ജപ്പാന്‍ പ്രധാനമന്ത്രി; എതിര്‍പ്പുമായി ചൈന
തായ്‌വാന്‍റെ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ യുദ്ധം എന്നാണ് ചൈന അന്താരാഷ്‌ട്ര തലത്തിൽ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
തായ്‌വാന്‍റെ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ യുദ്ധം എന്നാണ് ചൈന അന്താരാഷ്‌ട്ര തലത്തിൽ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
ജപ്പാന്റെ കീഴില്‍ വരുന്ന അന്താരാഷ്‌ട്ര വാണിജ്യ കടൽപാതയ്ക്ക് തൊട്ടരികിലാണ് ഈ മിസൈലുകൾ പതിച്ചത്.
കേട്ടാല്‍ എളുപ്പം എന്ന് തോന്നിയാലും അല്പം ബുദ്ധിമുട്ടുള്ള ഘട്ടങ്ങള്‍ സർക്കാരിന്റെ പണം ലഭിക്കാന്‍ കടക്കണം.
22 വയസുകാരിയായ ഒസാക്കയുടെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടവും രണ്ടാം യുഎസ് ഓപ്പണ്‍ കിരീടവുമാണ് ഇത് .
ഓണ്‍ലൈനില്‍ 'ഡെലിവറി മാക്കോ' എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഭക്ഷണശാലയുടെ നടത്തിപ്പുകാരൻ ഒരു ബോഡിബിൽഡർ ആണെന്നതാണ് ഇതിലെ ഏറ്റവും വലിയ
അതേ സമയം തന്നെ ജര്‍മനിയുടെ ഏഞ്ചലിക് കെര്‍ബര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ ഈ ആഘോഷത്തിനും ഇത്തരമൊരു ആചാരത്തിനും പിന്നിലുള്ള യഥാർത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ് എന്നതാണ് കൂടുതല്‍ രസകരം.
നിലവിൽ ജപ്പാന്‍ തീരത്തു നിന്നും കേവലം 70 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഹൈഷാന്‍ എത്തിയിരി ക്കുന്നത്.
ജനങ്ങള്‍ നല്കിയ കാലാവധി തികയ്ക്കാതെ പദവിയില്‍ നിന്ന് ഒഴിയുന്നതില്‍ അദ്ദേഹം ജപ്പാന്‍ ജനതയോട് ക്ഷമാപണവും നടത്തുകയുണ്ടായി.
വെസ്റ്റേണ്‍ ആന്റ് സതേണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സെമി ഫൈനില്‍ പ്രവേശിച്ച ശേഷമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒസാക്ക തന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്.