തരാതരം നിലപാട് മാറ്റുന്ന ഗവര്‍ണര്‍ തരംതാണ രാഷ്ട്രീയം കളിക്കുന്നു; കെ സുധാകരൻ
കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഗവര്‍ണറെ ആരും ചുമതലപ്പെടുത്തിയിട്ടില്ല
കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഗവര്‍ണറെ ആരും ചുമതലപ്പെടുത്തിയിട്ടില്ല
സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായി. ജി.എസ്.ടി വിഹിതവും കിട്ടിയില്ല
സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാൻ വിസമ്മതിച്ചത് വലിയ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു.
രാജ് ഭവനിൽ എത്തിയ മുഖ്യമന്ത്രിയോട് മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത് നിർത്തണം എന്ന് ഗവർണ്ണർ ആവശ്യപ്പെടുകയും ചെയ്തിരുന്നു
വിഷയത്തിൽ മുൻപേ തന്നെ ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു
മുസ്ലീം വിവാഹങ്ങളില്‍ എത്രപേര്‍ കൃത്യമായി മെഹര്‍ കൊടുക്കുന്നുണ്ടെന്നും ഗവര്‍ണര്‍ ചോദിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ 174-ാം വകുപ്പിന് കീഴിലുള്ള രണ്ടാം വ്യവസ്ഥയിലെ എ സബ് ക്ലോസ് പ്രകാരമാണ് ഗവർണറുടെ ഈ അസാധാരണ ഉത്തരവ്.
വിസിയുടെ പുനർ നിയമനത്തിൽ പങ്കില്ലെന്ന് തെളിയിക്കാൻ നവംബർ 21 മുതൽ 23 വരെ സർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും ഇതോടൊപ്പം
നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിലാണ് ഗവർണർക്ക് സർക്കാർ വിശദീകരണം നൽകേണ്ടത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 11:30- നാണ് യു ഡി എഫ് പ്രതിനിധി സംഘം രാജ്ഭവനില്‍