സിപിഐ(എം) പ്രവർത്തകന്റെ അറസ്റ്റ്: മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനുള്ള യുഎപിഎ വകുപ്പ് ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വിഷയം
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനുള്ള യുഎപിഎ വകുപ്പ് ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വിഷയം
ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേരളത്തിലെ പ്രതിപക്ഷനേതാവിന്‍റെ കക്ഷത്ത് ആരാണ് ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം വച്ച് തന്നതെന്ന് മുഖ്യമന്ത്രി പിണറായി ചോദിച്ചിരുന്നു.
ചാത്തമംഗലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മനോജിനെയാണ് ജില്ല കമ്മിറ്റി പുറത്താക്കിയത്.
അതേപോലെ തന്നെ, സ്ത്രീവിരുദ്ധ നിലപാട് അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇതിൽ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമാണ്.
സംസ്ഥാനത്തെ വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി, അരൂര്‍, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേപോലെ പാലാ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം കാര്യമാക്കുന്നില്ലെന്നും ഒരു വിഭാഗത്തെയും മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനില്‍ നിലനില്‍ക്കുന്ന അരാജകത്വത്തെ അപലപിച്ചുകൊണ്ടാണ് യെച്ചൂരിയുടെ കത്ത്.
മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി എടുക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കൈയില്‍ കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസനിധിയിലേക്ക് സംസ്ഥാന വ്യാപകമായി ഫണ്ട് ശേഖരണത്തിന് പാർട്ടി ആഹ്വാനം ചെയ്തിരുന്നു.