എസ്‌എന്‍സിലാവ്‌ലില്‍ കേസില്‍ പിണറായി വിജയനെതിരെ വി.എസ്.അച്യുതാനന്ദന്‍ രഹസ്യ നീക്കം നടത്തിയെന്നാരോപിക്കുന്ന പി.കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ പരിഗണയ്‌ക്ക്.
സി.പി.എം. നടത്തുന്ന ഭൂസമരം അവര്‍ നേരിടുന്ന വിമര്‍ശനങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിക്കാനാണെന്ന് വിഭാഗീയത മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന
തിരുവനന്തപുരം: സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭൂസമരത്തിന് തുടക്കമായി. എല്ലാ ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യുക, ഭൂപരിഷ്‌കരണ നിയമം
പാചകവാതങ്ങളുടെ വിലവര്‍ധനവിലും സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് സി.പി.എം. സിവില്‍ സപ്ലൈസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ സിപിഎം കേന്ദ്രകമ്മറ്റിയുടെ രണ്ട് ദിവസത്തെ നിര്‍ണായക യോഗം ഇന്നാരംഭിക്കും. അച്ചടക്ക നടപടിയെടുത്താല്‍ വകവെയ്ക്കില്ലെന്ന വിഎസിന്റെ
ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ നിര്‍ദേശിച്ചതു സിപിഎമ്മിലെ ഉന്നത നേതാക്കളാണെന്നു പോലീസ് കസ്റ്റഡിയിലുള്ള പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം പി.മോഹനന്റെ മൊഴി. മോഹനന്റെ കസ്റ്റഡി
ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. മൂഴിക്കര സ്വദേശി അബിയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.കസ്റ്റഡി കാലാവധി അവസാനിച്ച മൂന്ന്
നാദാപുരം തൂണേരിയില്‍ അജ്ഞാതര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീയിട്ടു. സിപിഎം പ്രവര്‍ത്തകന്‍ ശ്രീധരന്‍റെ ഉടമസ്ഥതയിലുള്ളതാണു കെട്ടിടം.പുലര്‍ച്ചെ നാലുമണിക്കാണു സംഭവം നടന്നത്.സംഭവത്തെക്കുറിച്ച് പോലീസ്
പാർട്ടിയുടെ സ്ഥാനമാനങ്ങളിലെത്തുന്ന നേതാക്കൾക്ക് പ്രായപരിധി നിശ്ചയിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സിപിഐ (എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്.ഇരുപതാം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച്
സി പി എം കേന്ദ്രങ്ങ്ല് ശക്തമായി മുന്നോട്ട് വെച്ച മൂന്നാം മുന്നണിയെന്ന ആശയത്തെ പാർട്ടി തന്നെ ഉപേക്ഷിക്കുന്നു.പകരം ഇടതു ജനാധിപത്യ