സിപിഎം – സിപിഐ സംഘര്‍ഷം; പത്തനാപുരത്ത് 50 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഇതിനിടെ ചിതറിയോടിയ സിപിഎം പ്രവര്‍ത്തകര്‍ പോലീസ് വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞു.
ഇതിനിടെ ചിതറിയോടിയ സിപിഎം പ്രവര്‍ത്തകര്‍ പോലീസ് വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞു.
അതേപോലെ പാർട്ടിയുടെ കൊല്‍ക്കത്ത പ്ലീനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലായില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
നിലവില്‍ മക്കയിലുള്ള കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേസ് അട്ടിമറിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു.
അഥവാ കൊലപാതകത്തില്‍ സംഘടനയുടെ പ്രവർത്തകർക്ക് ബന്ധമുണ്ടെന്നു കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നു അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
വിവാഹവും വിവാഹമോചനവും ഹിന്ദു ഉൾപ്പെടെയുള്ള മതങ്ങളുടെയും സമുദായങ്ങളുടെയും കാര്യത്തിൽ തീർത്തും വ്യക്തിനിഷ്‌ഠവും സിവിൽസ്വഭാവം ഉള്ളതുമാണ്.
കുറ്റം ചെയ്യാത്ത ആളുകൾ ഈ നിയമം കൊണ്ട് ഉപദ്രവിക്കപ്പെടുമെന്ന ആശങ്ക ആർഎസ്പി അംഗം എൻ കെ പ്രേമചന്ദ്രൻ പ്രകടിപ്പിച്ചിരുന്നു.
ഭാവിയിൽ ലീഗിന്റെയും യുഡിഎഫിന്റെയും പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വലിയ ഇളവുകളാണ് ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
മുന്‍പ് വ്യക്തിപൂജ വിവാദത്തില്‍ പാര്‍ട്ടി വിമര്‍ശനം ഏറ്റതിന് പിന്നാലെയാണ് വീണ്ടും പി ജയരാജനെ പാര്‍ട്ടി തിരുത്തുന്നത്.
തുടര്‍ന്നും മാധ്യമ പ്രവർത്തകർക്ക് സംശയങ്ങളുണ്ടെങ്കിൽ കോടിയേരി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.