ന്യൂനപക്ഷ ഏകീകരണമാണ് പരാജയ കാരണം എന്ന നിലപാടാണ് സിപിഎം തുടരുന്നതെങ്കിൽ നവോത്ഥാന സംരക്ഷണ സമിതിക്ക് പ്രസക്തിയില്ല.
കൊളശേരിയിൽ കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പശ്ചിമ ബംഗാളില്‍ 34 വര്‍ഷം ഭരിച്ച പാര്‍ട്ടിക്ക് ഈ വര്‍ഷം 7.8 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.
കേരളത്തില്‍ ഇത്തരത്തില്‍ ഒരു ഭരണസംവിധാനം വേണമോ എന്നാ കാര്യം സിപിഎം കേന്ദ്ര നേതൃത്വം ആലോചിക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
വിവാദമായ കൊണ്ടോട്ടിയില്‍ നടത്തിയ രഹസ്യ ചര്‍ച്ചയിലെ തീരുമാന പ്രകാരമാണ് എസ്ഡിപിഐ വോട്ടുകള്‍ മുസ്ലീം ലീഗിന് മറിച്ചത്.
മതേതര ജനാധിപത്യ രാജ്യത്തിനും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നേരെ വലിയ വെല്ലുവിളികള്‍ ഉയരുകയാണ് എന്ന് പിബി അഭിപ്രായപ്പെട്ടു.
അടിസ്ഥാനപരമായി സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾ സിപിഎമ്മിന് എതിരല്ല. എന്നാൽ ഇപ്പോൾ ന്യൂനപക്ഷം തങ്ങളിൽ നിന്നും അകന്നെന്ന് അവർക്ക് തോന്നുന്നതിന്‍റെ കാരണം സിപിഎം
ഇടതുപക്ഷം പല തെരഞ്ഞെടുപ്പും തോറ്റിട്ടുണ്ട് പക്ഷെ തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി.
തെരഞ്ഞെടുപ്പിൽ ബംഗാളില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ കാരാട്ടിനോട് ഇക്കാര്യം നേരിട്ട് സംസാരിച്ചിരുന്നു.
പോസ്റ്റൽ വോട്ടിലെ തിരിമറി സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം രാമുവാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും പരാതി നൽകിയത്.