ആരുടേയും പൗരത്വം എടുക്കാനല്ല നിയമം; സദ്ഗുരുവിന്റെ പ്രഭാഷണത്തെ പ്രശംസിച്ച് ട്വീറ്റുമായി പ്രധാനമന്ത്രി
ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വളരെ വ്യക്തമായ വിശദീകരണമാണിത്.
ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വളരെ വ്യക്തമായ വിശദീകരണമാണിത്.
കഴിഞ്ഞ ദിവസം പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിൽ നിലവിൽ അടിയന്തരാവസ്ഥയാണ് നില്‍നില്‍ക്കുന്നതെന്നും ഇതിനെതിരെ ജനങ്ങള്‍ ഉണരണമെന്നും ആഹ്വാനം ചെയ്യുന്ന വീഡിയോ ആണ് പ്രകാശ് രാജ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഇതോടൊപ്പം പട്ടികജാതി- പട്ടിക വര്‍ഗ്ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും നിയമസഭ അംഗീകാരം നല്‍കും.
കമ്മ്യൂണിസ്റ്റുകാർ പാദസേവ ചെയ്തവരാണ് എന്ന പ്രയോഗം തിരുത്തി മാപ്പു പറയാൻ കെ പി സി സിയുടെ അധ്യക്ഷൻ തയാറാവണം.
രാജ്യമാകെ ഓരോ ദിനവും ഉയര്‍ന്നു വരുന്ന സംഘടിതവും അസംഘിടതവുമായപ്രക്ഷോഭങ്ങള്‍ക്ക് ലീഗ് പിന്തുണ കൊടുക്കുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.
ഇന്ന് കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.
പൗരത്വ രജിസ്റ്ററിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ പൗരത്വ രജിസ്റ്ററിന്റെ പ്രാഥമിക വിവരമായി കേന്ദ്രസര്‍ക്കാര്‍ തന്നെ പറയുന്ന എന്‍.പി.ആര്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍
വീടുകളില്‍ വിവര ശേഖരണത്തിനെത്തുന്ന ഉദ്യാഗസ്ഥര്‍ക്ക് തെറ്റായ പേരും വിലാസം ചോദിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ വസതിയുടെ പേരും പറഞ്ഞ് നല്‍കണണം. എന്‍പിആറിന് വേണ്ടി
എന്‍ആര്‍സിയും സിഎഎയും പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കണമെന്നും എകെ ആന്റണി ആവശ്യപ്പെട്ടു.