പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വീടുകളില്‍ പ്രചരണം; അമിത് ഷായുടെ നേര്‍ക്ക് ഗോബാക്ക് വിളിയുമായി ജനങ്ങള്‍
കൈകളിൽ വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി.
കൈകളിൽ വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തുന്ന ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കമാകും. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി എംഎം മണി. പൗരത്വ നിയമ ഭേഗദതിര്രെതിരായ പ്രമേയം ഗവര്‍ണര്‍ തള്ളിയതിനെ
ഇപ്പോൾ തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ചുള്ള ധാരണകള്‍ പാടെ മാറിയിട്ടുണ്ട്.
കേരള നിയമസഭാ പാസാക്കിയ പൗരത്വ പ്രമേയത്തിനെതിരെയുള്ള ഗവര്‍ണറുടെ വിമര്‍ശനത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ആളുകളുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത.
നമ്മുടെ രാജ്യത്ത് ഒരു വശത്ത് പ്രധാനമന്ത്രി പറയുന്നു, എന്‍ആര്‍സി ഇല്ലെന്ന്. അതേസമയം തന്നെ മറുഭാഗത്ത് ആഭ്യന്തര മന്ത്രിയും മറ്റ് മന്ത്രിമാരും
പണ്ട് ബീഫിന്റെ പേരിൽ നടത്തിയ കലാപങ്ങളെപ്പോലെ ഇതും ജലരേഖയായി മാറുമെന്ന് കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കേരള നിയമസഭ ഇന്ന് പ്രത്യേക സമ്മേളനം ചേരും.പൗരത്വ ഭേഗദതി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. നിയമഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയം
നിയമത്തിൽ പ്രതിപക്ഷ കക്ഷികളില്‍ നിന്നുണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്കപ്പുറം ഒന്നും ഉണ്ടാകില്ലെന്ന് സർക്കാർ കരുതിയെന്നും ആർഎസ്എസ് കുറ്റപ്പെടുത്തി.