ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം; ജാവലിനിൽ നീരജ് ചോപ്രയ്ക്ക് സ്വർണം
ഇന്ന് നടന്ന ജാവലിനിൽ ഫൈനലിൽ 87.58 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം സ്വന്തമാക്കിയത്.
ഇന്ന് നടന്ന ജാവലിനിൽ ഫൈനലിൽ 87.58 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം സ്വന്തമാക്കിയത്.
ആവേശകരമായ മത്സരത്തിൽ കസാഖ് താരത്തിന് ഒരു പോയിന്റ് പോലും നേടാന്‍ സാധിച്ചില്ല.
നിങ്ങള്‍ രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ് എന്ന് താരങ്ങളോട് ഫോണില്‍ സംസാരിക്കവേ മോദി പറഞ്ഞു.
മത്സരത്തിന്റെ ആരംഭത്തിൽ റഷ്യന്‍ കരുത്തിലെ വെല്ലുവിളിച്ച ഇന്ത്യന്‍ താരത്തിന് പിന്നീട് പിടിച്ചുനില്‍ക്കായില്ല.
കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തിയിരുന്നതാണ്. റാണി രാംപാലിന്റെ പെനാല്‍റ്റി കോര്‍ണര്‍ ഗുര്‍ജിത് ഗോളാക്കി മാറ്റുകയായിരുന്നു.
ഇനി നടക്കാനിരിക്കുന്ന വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.
തുടർച്ചയായി രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയപ്പോൾ ഒരിക്കൽ കൂടി അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ഉയർന്നു വരികയായിരുന്നു.
ഇതോടുകൂടി ഈ ഇനത്തില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷ അവസാനിച്ചു.
ഹോക്കിയില്‍ 8 ഗോളുകള്‍ പിറന്ന മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ 5-3 നു കീഴടക്കിയാണ് ഇന്ത്യ പൂള് എയിലെ നാലാം ജയം
ആദ്യ സെറ്റിൽ 0-2ന് പിന്നിൽ നിന്നശേഷമാണ് ലോകചാമ്പ്യനും റിയോവിലെ വെള്ളിമെഡൽ ജേതാവുമായ സിന്ധു മുന്നേറിയത്.