സ്കോട്ട്ലന്റിനെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ
ഇന്ത്യ കെ എൽ രാഹുലിന്റെയും രോഹിത്തിന്റെയും ബാറ്റിങ് മികവിൽ അനായാസം വിജയം കണ്ടു.
ഇന്ത്യ കെ എൽ രാഹുലിന്റെയും രോഹിത്തിന്റെയും ബാറ്റിങ് മികവിൽ അനായാസം വിജയം കണ്ടു.
ഇതുവരെ സ്വന്തം ജീവിതത്തില്‍ ചെയ്ത കാര്യങ്ങള്‍ക്കെല്ലാം ആശംസകള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് അദ്ദേഹം.
ശക്തമായ ഗ്രൂപ്പിൽ ഇന്ത്യ, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കു പിന്നാലെ ഇപ്പോൾ നമീബിയയേയും വീഴ്ത്തിയതോടെയാണ് പാകിസ്ഥാൻ സെമി ഉറപ്പാക്കിയത്.
രാജ്യത്തിന്റെ ചരിത്രത്തിൽ ഖേല്‍ രത്ന പുരസ്കാരത്തിന് അര്‍ഹനാകുന്ന ആദ്യ ഫുട്ബോള്‍ താരമായി ഛേത്രി മാറി
കുറഞ്ഞപക്ഷം എന്തുകൊണ്ടു തോറ്റു എന്നെങ്കിലും അറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്.
രണ്ടാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍-കെയ്ന്‍ വില്യംസണ് സഖ്യം കിവികളെ പവര്‍പ്ലേയില്‍ 44ലെത്തിച്ചു.
ഇതോടൊപ്പം വിവിധ കായിക ഇനങ്ങളിൽനിന്നായി 17 പരിശീലകരെ ദ്രോണാചാര്യ അവാർഡിന് ശുപാർശ ചെയ്തിട്ടുണ്ട്.
നിലവിൽ കളിച്ച രണ്ടിലും തോറ്റ വെസ്റ്റ് ഇൻഡീസിന്റെ നില പരുങ്ങലിലായി.
പാകിസ്താനായി ഷഹീൻ അഫ്രീദി മൂന്നും ഹസൻ അലി രണ്ടുവിക്കറ്റും നേടിയപ്പോൾ ഷദാബ് ഖാനും ഹാരിസ് റാഫ് ഓരോ വിക്കറ്റുകളും നേടി.
ഇരു ടീമുകളും കളിക്കുമ്പോൾ വലിയ സമ്മര്‍ദ്ദം മത്സ