സുധീഷ് സുധാകർ വള്ളിക്കാവിലമ്മയുടെ സ്ഥാപനങ്ങള്‍ നികുതി അടയ്ക്കുന്നില്ലെങ്കിലും പഞ്ചായത്തിന്റെ അനുമതി മേടിക്കുന്നില്ലെങ്കിലും സര്‍ക്കാരിന് അവരുടെ കാര്യത്തില്‍ വലിയ ശുഷ്കാന്തി ആണെന്ന്
സുധീഷ് സുധാകർ അമൃതാനന്ദമയിയുടെ ആശ്രമം, തങ്ങള്‍ക്കു ചുറ്റും തീര്‍ത്ത ഭക്തിയുടെ മതിലിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.സി പി
സുധീഷ് സുധാകര്‍ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എല്ലാ മാധ്യമങ്ങളും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ലൈംഗിക ആരോപണങ്ങളിലായിരുന്നു.എന്നാല്‍ ആശ്രമത്തിന്റെ ട്രസ്റ്റ്
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ മത്സരിക്കും എന്ന തരത്തിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് അബ്ദുൾ നാസർ മഅ്ദനി .സോഷ്യൽ മീഡിയയിൽ ലോക്‌സഭാ
മാതാ അമൃതാനന്ദമയിയ്ക്ക് തന്റെ ശിഷ്യന്മാരുമായി അവിഹിതബന്ധം ഉണ്ടായിരുന്നു എന്നും അത്തരത്തിലുള്ള കാഴ്ചകള്‍ താന്‍ തന്റെ കണ്ണുകള്‍ കൊണ്ട് നേരിട്ട് കണ്ടിരുന്നു
അന്യം നിന്നു പോകുക എന്ന പദം യാഥാര്‍ത്ഥ്യമായ ഒരു മേഖലയാണ് ഇന്ന് കാര്‍ഷികരംഗം. തമിഴ്‌നാട്ടില്‍ നിന്നും വിഷം പുരട്ടി വിളയിച്ച
കൊല്ലം വളളിക്കാവിലെ അമൃതാനന്ദമയി മഠത്തിനെതിരെ പരാതി കൊടുത്ത പ്രാദേശിക സി പി എം നേതാവിനെ സ്വാധീനിക്കാന്‍ മഠത്തിന്റെ ശ്രമം.ആശ്രമത്തിന്റെ കീഴിലുള്ള
ഇന്ത്യയിലെ മതേതരത്വം എന്നാല്‍ മതത്തെ ഒഴിവാക്കൽ അല്ല എല്ലാ മതങ്ങളെയും ഉൾകൊള്ളലാണ് എന്നാണു പറയുന്നത് .ഉള്‍കൊള്ളലിൽ നിന്നും ഇപ്പോൾ അത്
തലസ്ഥാനനഗരിയില്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ഇന്‍റര്‍നെറ്റിലെ ക്ലാസിഫൈഡ് സൈറ്റുകളിലൂടെ ആവശ്യക്കാരെ കണ്ടെത്തുന്ന ഇവര്‍ക്ക് ദിവസത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍
ദില്ലിയിലെ കഠ്പുത്ലി കോളനി നിവാസികള്‍ കുടിയൊഴിക്കല്‍ ഭീഷണിയില്‍.കോളനിയുടെ സ്ഥലം ഡല്‍ഹി വികസന അതോരിറ്റി സ്വകാര്യ കെട്ടിട നിര്‍മ്മാണക്കമ്പനിയ്ക്ക് വിറ്റതോടെയാണ് മൂവായിരത്തോളം കുടുംബങ്ങള്‍ വഴിയാധാരമാകാന്‍