തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ 16 പേര്‍ മരിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കിയില്‍
ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്‌ക്കാരം ഇന്നലെ വിതരണം ചെയ്തത്. ഇതിനിടെ ചില നാടകീയ രംഗങ്ങളും ഉണ്ടായി.
ചലച്ചിത്ര അവാര്‍ഡ് സമർപ്പണ വിവാദത്തില്‍ വിമര്‍ശകര്‍ക്കു ചുട്ട മറുപടിയുമായി മോഹന്‍ലാല്‍. തന്റെ സഹപ്രവർത്തകർക്ക് അവാർഡ് ലഭിക്കുന്ന ചടങ്ങിൽ എത്താനും അതിന്
മഴ തുടങ്ങിയ ശേഷം പ്രത്യേകതകളുള്ള അഞ്ച് മരണങ്ങള്‍ കണ്ടതിന്റെ അനുഭവം വ്യക്തമാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് മെഡിസിന്‍
സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പ്പെട്ടലിലും അഞ്ചു പേര്‍ മരിച്ചു. വിവിധ അപകടങ്ങളില്‍ നിരവധിപേരെ കാണാതായിരിക്കുന്നത്. കോഴിക്കോട്, വയനാട്, ഇടുക്കിയിലുമാണ്
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, മലപ്പുറം,പാലക്കാട്,കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്‌കൂളുകള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയില്‍. ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാറിലായത് മൂലം റേഷന്‍ വിതരണം പൂര്‍ണ്ണമായും
അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിനടുത്താണ് ഈ വ്യത്യസ്തനായ ബാര്‍ബര്‍. പേര് ഗബ്രിയേല്‍ ഹെറേഡിയ, വയസ് 21, ജന്മനാ രണ്ട് കൈകളുമില്ല.
’25 പപ്പടം ഇരുപത് രൂപ’… ചാല മാര്‍ക്കറ്റില്‍ കൊടും വെയിലത്തിരുന്ന് ഇങ്ങനെ വിളിച്ചു പറയുന്ന ഒരമ്മൂമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസം