ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ അവരുടെ അവകാശങ്ങൾക്കായി പോരാടാൻ തീരുമാനിച്ചാൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പിന്തുണ അവർക്കുണ്ടാകുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും വിദ്യാഭാരതിയും ആർഎസ്എസ് നിയന്ത്രണത്തിലല്ലെന്നും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും മോഹൻ ഭാഗവത്. ഭോപ്പാലിൽ പൗരപ്രമുഖരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു
ലിവ്-ഇൻ റിലേഷൻഷിപ്പുകൾക്കെതിരെയും കുടുംബ സങ്കൽപ്പങ്ങളിലെ മാറ്റങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ആധുനിക
ഹിന്ദുക്കള്‍ ഇല്ലെങ്കില്‍ ലോകം തന്നെ ഇല്ലാതാകുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ലോകത്തെ സുസ്ഥിരമാക്കി നിലനിര്‍ത്തുന്ന സുപ്രധാന ഘടകം ഹിന്ദുവാണെന്നും
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ആർഎസ്എസ് നേതാക്കൾക്കും പ്രവർത്തകർക്കും വേണ്ടി നടത്തുന്ന പരിശീലനപരിപാടി കാര്യകർത്താ വികാസ്
കഴിഞ്ഞ ഒരു വർഷമായി മണിപ്പൂർ കത്തുകയാണെന്നും അവിടുത്തെ പ്രശ്ന പരിഹാരത്തിന് കേന്ദ്രസർക്കാർ മുൻഗണന നൽകണമെന്നും മോഹൻ
തങ്ങളുടെ മാർഗം മാത്രമാണ് ശരി, ബാക്കിയെല്ലാം തെറ്റാണ്, തങ്ങൾക്ക് പരസ്പരം ഒന്നിച്ചുകഴിയാനാകില്ല എന്നു തുടങ്ങിയ ആഖ്യാനങ്ങൾ അവർ ഉപേക്ഷിക്കണം
സെൻസസ് കണക്കു പ്രകാരം ഹിന്ദു ജനസംഖ്യാ വർദ്ധനവിൽ 3.1 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാൽ മുസ്ലിം ജനസംഖ്യാ വർദ്ധനവിൽ 4.7
സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം സ്ത്രീകളില്ലാതെ ഒരു സമൂഹത്തിന് പുരോഗതി പ്രാപിക്കില്ലെന്നും പറഞ്ഞു.