ഇസ്രയേൽ ആണവകേന്ദ്രങ്ങൾക്കെതിരെ ഇറാന്‍റെ വ്യോമാക്രമണം; നൂറിലധികം പേർക്ക് പരിക്ക്
ഇസ്രയേലിന്‍റെ ആണവകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പട്ടണങ്ങൾക്ക് നേരെ ഇറാന്‍റെ വ്യോമാക്രമണം. ശനിയാഴ്ച ഇറാന്‍റെ നതാൻസ് ആണവകേന്ദ്രത്തിന് നേർക്ക് ഇസ്രയേൽ-യുഎസ് സൈന്യം ആക്രമണം
ഇസ്രയേലിന്‍റെ ആണവകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പട്ടണങ്ങൾക്ക് നേരെ ഇറാന്‍റെ വ്യോമാക്രമണം. ശനിയാഴ്ച ഇറാന്‍റെ നതാൻസ് ആണവകേന്ദ്രത്തിന് നേർക്ക് ഇസ്രയേൽ-യുഎസ് സൈന്യം ആക്രമണം
ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനിക നടപടികളിലൂടെ മുന്നില്‍കണ്ട ലക്ഷ്യങ്ങളെല്ലാം നേടിയെടുത്ത് കഴിഞ്ഞുവെന്ന് അവകാശപ്പെട്ടാണ്
ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്ത മൂന്ന് പേരെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്. ഇറാന്‍ സ്റ്റേറ്റ് മീഡിയയും മനുഷ്യാവകാശ സംഘടനകളുമാണ് ഇക്കാര്യം
അമേരിക്കയുടെ അഭിമാനമായ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐആര്‍ജിസി ഏറ്റെടുത്തു. എന്നാൽ വിമാനം അടിയന്തരലാന്‍ഡിങ് നടത്തിയതായി യുഎസ്
ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. എംബസിയിലെ സൈനിക അറ്റാഷെയും സുരക്ഷാ അറ്റാഷെയും,
ചൈന ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ എണ്ണ ടാങ്കർ യാത്രാമധ്യേ ഇന്ത്യയിലേക്ക് വഴി തിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി
ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസിൻ്റെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിൻ്റെ തലവൻ ജോസഫ് കെൻ്റ് രാജിവച്ചു. ഇറാൻ യുഎസിന് “ആസന്നമായ
ബഷാർ അൽ അസദ് ഭരണകൂടത്തെ പുറത്താക്കി അഹമ്മദ് അൽ-ഷാറയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിസ്റ്റ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ സിറിയയിൽ കർശന നിയന്ത്രണങ്ങൾ
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും ഇറാനെതിരായ ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനെതിരായ വിമർശനത്തിന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ
ഇറാനെതിരായ സൈനിക നടപടി തുടരുന്നതിനിടെ യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു. ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ്