മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.
വയനാട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ ഇടതുപക്ഷം പിൻവലിക്കണമെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് വി.എം. സുധീരൻ. ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെടുന്ന
വയനാട് ഉരുൾപൊട്ടൽ ദുരന്തം സംബന്ധിച്ച് സത്യസന്ധവും ഫലപ്രദവും സമഗ്രവുമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് വി.എം സുധീരൻ.
നരേന്ദ്രമോദി-മോഹന്‍ ഭഗവത്-യോഗി ആദിത്യനാഥ് ത്രയങ്ങളില്‍ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്ന് സുധീരന്‍ പറഞ്ഞു. ഇതോടൊപ്പം പ്രാണ
സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് വേദന ഉണ്ടാക്കുന്ന ഒരു പരാമര്‍ശവും താന്‍ പറയില്ലെന്നും താനും കൂടി മറുപടി പറഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്
ഞാന്‍ കേരളത്തിലെ ജില്ലാ കോണ്‍ഗ്രസ് നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ആ ഞാന്‍ പാര്‍ട്ടി വിട്ടുവെന്ന് കെപിസിസി പ്രസിഡന്റ് പറയുമ്പോള്‍
ചികിത്സയ്ക്ക് 15 ദിവസത്തേക്ക് മാത്രമാണ് താന്‍ പോകുന്നത്. കെപിസിസി ഭാരവാഹികള്‍ കൂട്ടായി കാര്യങ്ങള്‍ ചെയ്യും. സൂം മീറ്റിങ്ങിലൂടെ
നമുക്ക് രാഷ്ട്രീയത്തിന് വേറെയും സമയമുണ്ടല്ലോ. ഇവിടെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തുകൂടിയിരികുകയാണല്ലോ.എല്ലാവരും ചിന്തിക്കണം. എന്റെ
ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ ജുഡീഷ്യറി കൂടുതല്‍ ഗൗരവത്തോടെ വിഷയങ്ങളെ കാണണമെന്നും
ഇക്കാലത്ത് ഈ വ്യവസ്ഥകൾ പാലിക്കപ്പെടാത്തതുകൊണ്ടാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നത് എന്ന വാദം ന്യായീകരിക്കാനാവില്ലെന്നും സുധീരൻ