ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ തിരിച്ചടി; സ്ത്രീത്വത്തെ അപമാനിച്ച കേസിലെ വിചാരണക്കുള്ള സ്റ്റേ നീക്കി
കോടതിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കാനാകില്ലെന്നും അഭിഭാഷകന്‍ മറുപടി പറഞ്ഞേ മതിയാവൂയെന്നും കോടതി നിര്‍ദേശിച്ചു.
കോടതിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കാനാകില്ലെന്നും അഭിഭാഷകന്‍ മറുപടി പറഞ്ഞേ മതിയാവൂയെന്നും കോടതി നിര്‍ദേശിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട ഭക്തിപരമായ സിനിമയായ മാളികപ്പുറം ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും കന്നഡയിലും തെലുങ്കിലുമൊക്കെ വന്‍ വിജയമാണ്.
പ്രഥമ വിദ്യാഗോപാല മന്ത്രാർച്ചന പുരസ്കാരം നടൻ ഉണ്ണി മുകുന്ദന്
ചിലർ പ്രതീക്ഷിക്കുന്നത് താൻ സംസാരിച്ചിട്ടുണ്ടാവില്ല, ചില കാര്യങ്ങൾ ചെയ്തിട്ടുണ്ടാവില്ല. അത് വ്യക്തിപരമായ ശരിയും തെറ്റും അടിസ്ഥാനമാക്കിയാണല്ലോ
ഉണ്ണി മുകുന്ദൻ്റെ രാഷ്ട്രീയമല്ല എൻ്റേത്. ഇത് പറയുന്നതിലൂടെ ഞാൻ ചിലപ്പോ വായുമാർഗ്ഗം സഞ്ചാരിക്കേണ്ടി വന്നേക്കാം. എന്നാലും എനിക്കിത് പറഞ്ഞേ
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങി പുതുവര്‍ഷത്തിലും കേരളക്കരയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ചിത്രമാണ് ‘മാളികപ്പുറം’. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍, വേറിട്ട
നി ആദ്യം പറഞ്ഞ കാര്യത്തിലേക്ക് വരാം... ഈ സിനിമയിൽ പ്രൊപ്പഗാണ്ട ഉണ്ടോ? ഉണ്ട്... ജീവിത മൂല്യങ്ങളെ propogate ചെയ്യുന്നുണ്ട്! ഭക്തി
കാന്താരയിലെ ക്ലൈമാക്സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്.
ഈ ചിത്രത്തിനായി നിയോഗിക്കപ്പെട്ടതിൽ ഞാൻ അത്യന്തം വിനയാന്വിതനാണ്. ഈ വാക്കുകൾ കുറിക്കുമ്പോൾ ഞാൻ ആകാംക്ഷയുടെ പരകോടിയിലെത്തിയിരിക്കുന്നു.
കല്യാണി എന്ന് പേരുള്ള എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.