തൊടുപുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സിറിയക് ചാഴികാടന്‍ വന്നതോടെ എതിരാളികള്‍ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ തുടങ്ങിയിരുന്നു. സിറിയക്കിൻ്റെ കടുംബത്തിലെ അംഗമായിരുന്ന ബാബു
ഓൺലൈനിൽ കോടതി നടപടികൾ നടക്കുമ്പോൾ നഗ്നതാ പ്രദർശനം നടത്തിയെന്ന ആരോപണത്തിൽ വക്കീലിനെതിരെ കേസ്. തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ്
പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ ഭരത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള എന്‍ഫോഴ്സ്മെന്റ് വിഭാഗം സ്റ്റേഷനിലെത്തി
അവസാന മൂന്ന് പ്രതികൾ 20,000 രൂപയും പിഴ നൽകണം. പ്രതികളുടെ പിഴ സംഖ്യയിൽ നിന്ന് പ്രൊഫസർ ടി ജെ ജോസഫിന്
കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് എൻഐഎ പരിതോഷികം പ്രഖ്യാപിച്ചത്.
തൊടുപുഴ: എട്ട് വയസുകാരനെ അമ്മയുടെ കാമുകൻ മർദിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്നു വർഷത്തിന് ശേഷം വിചാരണ ഇന്ന് തുടങ്ങും. തൊടുപുഴയിൽ