ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ അനായാസമായി പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ഫൈനലില്‍. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 170 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ
ഇന്ന് നടന്ന വനിതകളുടെ ട്വന്റി ട്വന്റി ലോക കപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത
നേരത്തെ, ബാറ്റിംഗിന് ക്ഷണിക്കപ്പെട്ട ഇന്ത്യയ്ക്ക് ഓപ്പണർ യശസ്വി ജയ്‌സ്വാൾ (12), അഭിഷദ് ശർമ്മ (14), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (13)
ഇന്ന്, അവർ മഹാന്മാരുടെ നിരയിൽ ചേരുന്നു, എല്ലാ ഇന്ത്യക്കാർക്കും വളരെയധികം അഭിമാനവും സന്തോഷവും നൽകുന്ന യഥാർത്ഥമായ എന്തെങ്കിലും
ഒരു ഐസിസി ടൂർണമെൻ്റ് വിജയിക്കാനായി ഞങ്ങൾ കാത്തിരിക്കുകയാണ്. രോഹിതിനെ (ശർമ്മ) പോലെയുള്ള ഒരാളെ നിങ്ങൾ നോക്കൂ, അവൻ
രോഹിത് ശർമ്മ 41 പന്തിൽ 7 ഫോറും 8 സിക്സും സഹിതം 92 റൺസ് നേടിയപ്പോൾ ഇന്ത്യ 20 ഓവറിൽ
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ടീമിനൊപ്പമുള്ള സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിങ്കു സിങ് എന്നിവർ ടീമിലുണ്ട്. ലോകകപ്പിൽ
വെറും എട്ട് പന്തുകളിൽ താരം നേടിയത് 27 റൺസ്. മൂന്ന് സിക്സുകളും രണ്ട് ഫോറുകളും താരം പറത്തി. സ്കോർ 33
ന്യൂസിലൻഡിന്റെ അനുഭവപരിചയമില്ലാത്ത ടോപ്-ഓർഡർ പാക്കിസ്ഥാന്റെ ശക്തമായ പേസ് ആക്രമണത്തിൽ തളർന്നു.
നിങ്ങളും ഞങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്നുവെച്ചാല്‍ ഞങ്ങള്‍ ജയിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കും നിങ്ങളാകട്ടെ മറ്റുള്ളവര്‍ തോല്‍ക്കുമ്പോഴും എന്നായിരുന്നു പത്താന്‍റെ