എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നു; പരിഹാസവുമായി ജോൺ ബ്രിട്ടാസ്
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രാജ്യസഭ എംപി ജോൺ ബ്രിട്ടാസ് ശക്തമായ പ്രതികരണം നടത്തി. കേരളത്തിലെ
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രാജ്യസഭ എംപി ജോൺ ബ്രിട്ടാസ് ശക്തമായ പ്രതികരണം നടത്തി. കേരളത്തിലെ
ശബരിമലയിലെ കൊടിമരത്തിലെ വാജിവാഹനത്തിൽ താൻ നേരിട്ടാണ് സ്വർണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വെളിപ്പെടുത്തി. തന്നോടൊപ്പമുണ്ടായിരുന്ന മകൻ ഗോകുൽ സുരേഷ്,
വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിമർശനം ഉന്നയിച്ചയാളുടെ പേര് അറിയാത്തതുകൊണ്ടാണ് അദ്ദേഹത്തെ മറ്റേ മോൻ എന്ന് പറഞ്ഞത്.
സുരേഷ് ഗോപിയെ കേന്ദ്ര സർക്കാർ അപമാനിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പരിഹസിച്ചു. എയിംസ് ലഭിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനങ്ങൾക്കും,
ധനമന്ത്രി നിർമല സീതാരാമൻ മോദി സർക്കാരിന്റെ 9-ാം ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരളത്തിന് ലഭിച്ചത് അവഗണന മാത്രമാണെന്ന ആരോപണം ശക്തമാകുന്നു. ഒരു
സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്ന് ജി സുകുമാരൻ നായർ. അയാൾ തൃശ്ശൂർ പിടിച്ച പോലെ എൻഎസ്എസ്
കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും, എന്നാല്‍ ഏത് ജില്ലയിലാണ് സ്ഥാപിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ച് നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ടെന്നും
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. ജനങ്ങളുമായി നേരിട്ട് സംവദിക്കുകയെന്ന
കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചെടുത്ത തൃശൂർ കോർപ്പറേഷനിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വോട്ട് ചെയ്തത് തൃശൂരിലും, തദ്ദേശ