11 വർഷത്തെ ജയിൽവാസത്തിന് ശേഷം മാവോയിസ്റ്റ് നേതാവ് രൂപേഷ് ജാമ്യം നേടി പുറത്തിറങ്ങി
ദീർഘ,മായ 11 വർഷത്തെ ജയിൽവാസത്തിന് ശേഷം മാവോയിസ്റ്റ് നേതാവ് രൂപേഷ് ജാമ്യം നേടി പുറത്തിറങ്ങി. 2015-ൽ കോയമ്പത്തൂരിൽ വെച്ച് ഭാര്യ
ദീർഘ,മായ 11 വർഷത്തെ ജയിൽവാസത്തിന് ശേഷം മാവോയിസ്റ്റ് നേതാവ് രൂപേഷ് ജാമ്യം നേടി പുറത്തിറങ്ങി. 2015-ൽ കോയമ്പത്തൂരിൽ വെച്ച് ഭാര്യ
എ.വിജയരാഘവനടക്കമുള്ള സിപിഐഎം നേതാക്കൻമാരെ പരിഹസിച്ചും കോൺഗ്രസിനെ പുകഴ്ത്തിയും ജി.സുധാകരൻ. ചെറുപ്പക്കാരെ പാർട്ടി പൊളിറ്റിക്കൽ ക്രിമിനലുകളാക്കുന്നുവെന്ന് സിപിഐഎമ്മിന് എതിരെ ജി.സുധാകരൻ്റെ ആരോപണം.
ബസ്തർ മേഖലയിലെ ഇടതുപക്ഷ തീവ്രവാദത്തിന് (എൽഡബ്ല്യുഇ) കനത്ത തിരിച്ചടിയായി, മുതിർന്ന ദണ്ഡകാരണ്യ സ്‌പെഷ്യൽ സോണൽ കമ്മിറ്റി (ഡികെഎസ്‌ഇസഡ്‌സി) അംഗം ചൈതു
മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. ശൃംഗേരി,
ഏകദേശം 20 മിനിറ്റോളം അവർ പ്രദേശത്തെ തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഈ സംഘത്തിൽ
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടയിലാണ് ദുബേയുടെ വിയോഗത്തിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തിനെ
എന്നാൽ സംഘടനയ്ക്ക് സിപിഐ മാവോയിസ്റ്റിന് പകരം സിപിഐ എന്ന് പഠന റിപ്പോർട്ടിൽ എഴുതിയതാണ് പ്രശ്‌നമായത്.
കശ്മീരിലെ ഓരോ വീടിനും ടാപ്പ് വെള്ളവും വൈദ്യുതിയും നൽകിയിട്ടുണ്ട്, ഇത് അതിർത്തി സംസ്ഥാനത്ത് വലിയ മാറ്റമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.