ഡൽഹി മദ്യനയ കേസിൽ സിബിഐയ്ക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
ഡൽഹി മദ്യനയ അഴിമതി കേസ് വഴിത്തിരിവിലേക്ക്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍. ഇന്ന്
ഡൽഹി മദ്യനയ അഴിമതി കേസ് വഴിത്തിരിവിലേക്ക്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍. ഇന്ന്
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 90 ദിവസത്തിലേറെയായി കെജ്‌രിവാൾ ജയിൽവാസം
സാക്ഷികളെ സ്വാധീനിക്കാൻ തക്ക ശക്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ട
കുറ്റം ഏറ്റുപറഞ്ഞവരുടെ മൊഴികളാണ്. അവർ ഇവിടെ വിശുദ്ധരല്ല. കളങ്കിതർ മാത്രമല്ല, അറസ്റ്റിലായ ചിലർക്ക് ജാമ്യവും മാപ്പ് നൽകുമെന്ന വാഗ്ദാനവും
എക്സ്സൈസ് മന്ത്രിമാരായ എം.വി.ഗോവിന്ദൻ, എം.ബി.രാജേഷ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.പി.പി.മുസ്തഫയുടെ ഏതാനും മാസം മുൻപുള്ള
സർക്കാർ ഏർപ്പെടുത്തിയ കർശന നടപടികളിൽ പലർക്കും അസ്വസ്ഥത ഉണ്ടാകുമെന്നും പുറത്തുവന്ന ശബ്ദരേഖയുടെ ഉടമയുടെ ബാറിലും
ഇഡി അയച്ച എട്ട് സമൻസുകളാണ് മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്.കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കേജ്രിവാൾ വിഡിയോ