ലെബനനിലെ ഹിസ്ബുല്ല ആസ്ഥാനത്ത് ആക്രമണം നടത്തിയതായി ഇസ്രായേൽ
വെള്ളിയാഴ്ച ലെബനൻ തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനത്തെ ലക്ഷ്യമാക്കി ഒരു വലിയ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്)
വെള്ളിയാഴ്ച ലെബനൻ തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനത്തെ ലക്ഷ്യമാക്കി ഒരു വലിയ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്)
അടുത്തിടെയുണ്ടായ ഇസ്രായേൽ വ്യോമാക്രമണങ്ങളും ആശയവിനിമയ ഉപകരണങ്ങളിൽ സ്‌ഫോടനങ്ങളും ഉണ്ടായതിനെത്തുടർന്ന് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ശക്തമായി
ലെബനനിലേക്ക് ഇന്ന് വീണ്ടും ഇസ്രയേല്‍ ആക്രമണം. 100 പേര്‍ കൊല്ലപ്പെട്ടു. 400ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരിലും
ലബനനിൽ പേജർ വഴി ഇസ്രയേൽ ചാരസംഘടന മൊസാദ് നടത്തിയ ഭീകരാക്രമത്തിൽ അന്വേഷണം മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളിയായ
ലെബനനിൽ നിന്നുള്ള സായുധ സംഘമായ ഹിസ്ബുള്ള പ്രവർത്തകർ വ്യാപകമായി ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജര്‍ യന്ത്രങ്ങള്‍ ഒരേസമയം പൊട്ടിത്തെറിച്ച സംഭവത്തില്‍ പങ്കില്ലെന്ന്
ഹിസ്ബുള്ളയ്ക്ക് “സ്വയം പ്രതിരോധിക്കാനും ലെബനനെയും പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും” ഇസ്രായേൽ പ്രതിരോധ സേനയെ പരാജയപ്പെടുത്തുമെന്നും