ലെബനനില്‍ ഇസ്രായേല്‍ ആക്രമണം; മൂന്ന് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു
ലെബനനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അല്‍ മയാദീന്‍, അല്‍മനാർ എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പ്രസ്
ലെബനനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അല്‍ മയാദീന്‍, അല്‍മനാർ എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പ്രസ്
ലെബണനിൽ ഇസ്രയേൽ സൈന്യവുമായുള്ള പോരാട്ടം ശക്തമാക്കുമെന്ന് സായുധ ഗ്രൂപ്പായ ഹിസ്ബുല്ല. ഈ മാസം ഒന്നിന് തുടങ്ങിയ ഇസ്രയേൽ കരയാക്രമണത്തിനിടെ ഇതുവരെ
ഈ മാസം ആദ്യം ലെബനനിൽ സൈനിക ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം 440 ഹിസ്ബുള്ള അംഗങ്ങളെ കൊന്നതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്
ഒരേസമയം തന്നെ മൂന്ന് രാജ്യങ്ങളെ ഒന്നിച്ച് ആക്രമിച്ച് ഇസ്രായേലിന്റെ സൈന്യം . കഴിഞ്ഞ ദിവസം രാത്രി മുതല്‍ പശ്ചിമേഷ്യയിലെ മൂന്നു
ഹിസ്ബുള്ള സായുധ ഗ്രൂപ്പിന്റെ പേജര്‍ പൊട്ടിത്തെറിയില്‍ കേരളത്തില്‍ ജനിച്ച നോര്‍വെ പൗരനായ റിൻസണ്‍ ജോസിനെതിരെ അന്താരാഷ്ട്ര വാറണ്ടുമായി നോര്‍വെ പൊലീസ്.
ലെബനനിലെ ഇസ്രയേലിൻ്റെ പ്രവർത്തനങ്ങൾ അക്രമത്തിൻ്റെ ഒരു പരമ്പര സൃഷ്ടിക്കുകയും മിഡിൽ ഈസ്റ്റിനെ മുഴുവൻ രക്തരൂക്ഷിതമായ ഒരു പുതിയ സംഘട്ടനത്തിലേക്ക് തള്ളിവിടുകയും
വെള്ളിയാഴ്ച ലെബനൻ തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനത്തെ ലക്ഷ്യമാക്കി ഒരു വലിയ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്)
അടുത്തിടെയുണ്ടായ ഇസ്രായേൽ വ്യോമാക്രമണങ്ങളും ആശയവിനിമയ ഉപകരണങ്ങളിൽ സ്‌ഫോടനങ്ങളും ഉണ്ടായതിനെത്തുടർന്ന് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ശക്തമായി
ലെബനനിലേക്ക് ഇന്ന് വീണ്ടും ഇസ്രയേല്‍ ആക്രമണം. 100 പേര്‍ കൊല്ലപ്പെട്ടു. 400ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരിലും
ലബനനിൽ പേജർ വഴി ഇസ്രയേൽ ചാരസംഘടന മൊസാദ് നടത്തിയ ഭീകരാക്രമത്തിൽ അന്വേഷണം മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളിയായ