ഇ പി ജയരാജൻ അസ്വസ്ഥനാണ്; ബിജെപിയിലേക്ക് പോകും: കെ സുധാകരൻ
ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ഇ പി ജയരാജനും ആദ്യം ചർച്ച നടത്തിയത് ഗൾഫിൽ വെച്ചാണ്. ഗവർണർ സ്ഥാനത്തെക്കുറിച്ചാണ് ചർച്ച
ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ഇ പി ജയരാജനും ആദ്യം ചർച്ച നടത്തിയത് ഗൾഫിൽ വെച്ചാണ്. ഗവർണർ സ്ഥാനത്തെക്കുറിച്ചാണ് ചർച്ച
ഒൻപതാമത്തെ വയസ് മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചയാളാണ് ഞാൻ. എനിക്കറിയാം ആരെ എതിര്‍ക്കണം ആരെ അനുകൂലിക്കണമെന്ന്. ഞാൻ
നേരത്തെ സുധാകരൻ എംപിയായിരുന്ന 2004-മുതല്‍ 2009-വരെയുള്ള കാലയളവിൽ പി എ ആയി പ്രവർത്തിച്ച കക്കാട് സ്വദേശി വി കെ
രാഹുൽ ഗാന്ധി ഇന്ത്യയുടെ തെക്ക് വടക്ക് നടന്നിട്ട് കാര്യമില്ല. ആരെങ്കിലും എഴുതി കൊടുക്കുന്നത് പ്രസംഗിച്ചിട്ടും കാര്യമില്ല. എന്തെങ്കിലും
ഇതിനെ തുടർന്ന് യുവതി തമിഴ്നാട് പൊലീസിൽ പീഡന പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ കേസെടുത്തതോടെ യുവതിയെ വിവാഹം ചെയ്യാമെന്ന്
തെരഞ്ഞെടുപ്പിന് ശേഷം രാജ്യം ആര് ഭരിക്കുമെന്ന ചോദ്യത്തിന് എൻഡിഎയും ഇന്ത്യാ മുന്നണിയും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്.
അതേസമയം തെരഞ്ഞെടുപ്പിൽ കെ സുധാകരൻ എന്ന പേരിൽ രണ്ട് അപര സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. വിഷയ
ഈ പ്രദേശത്ത് തുടർച്ചയായി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ബോര്‍ഡുകളും പോസ്റ്റുകളും നശിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പുന്നാട്, മീത്തലെ
ആദ്യം മത്സരിക്കേണ്ടെന്നു വിചാരിച്ചതാണ്. പാർട്ടി പറഞ്ഞതു കൊണ്ടാണ് മത്സരിക്കുന്നത്. അതേപോലെ തന്നെ ഷാഫിയും വേണു
നിലവിൽ മാവേലിക്കരയില്‍ വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടിയിൽ നിന്നും തനിക്ക് നിര്‍ദേശം കിട്ടിയെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മാവേലിക്കര