ഇഡി ചുമതലകൾ നിർവഹിക്കുന്നതിലും അധികാരങ്ങൾ വിനിയോഗിക്കുന്നതിലും പരാജയപ്പെട്ടു; വിമർശനവുമായി സുപ്രീം കോടതി
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യത്തിൽ പ്രതി കുറ്റക്കാരനാണെന്ന് വിശ്വസിക്കാൻ ED പ്രത്യേകം കാരണം കണ്ടെത്തണം
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യത്തിൽ പ്രതി കുറ്റക്കാരനാണെന്ന് വിശ്വസിക്കാൻ ED പ്രത്യേകം കാരണം കണ്ടെത്തണം
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എം 3 എമ്മിന്റെ ഡയറക്ടര്‍മാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം.
എന്നാൽ, വ്യക്തിപരമായ പരിചയത്തിൻറെ പേരിലുള്ള സന്ദേശങ്ങൾ മാത്രമെന്നാണ് കാരാട്ട് പാർട്ടിക്ക് നല്കിയ വിശദീകരണം. എന്നാലിത് അന്വേഷണ
സഹകരണ രജിസ്ട്രാറുടെ പേരില്‍ മാധ്യമങ്ങള്‍ക്ക് നല്കിയ മൂന്ന് പേജുള്ള ഈ റിപ്പോര്‍ട്ടിന് ഒരു വിശ്വാസ്യതയുമില്ല. നിയമസഭയില്‍ സഹകരണ
അല്ലാതെ പിണറായി വിജയനും കണ്ണനും രാമനിലയത്തില്‍ വച്ച് തീരുമാനിച്ചാല്‍ ബെയില്‍ ഔട്ട് പാക്കേജ് നടപ്പിലാകില്ല.
ജസ്റ്റിസ് എസ്കെ കൗളിനെ കൂടാതെ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരും ഇഡിയുടെ അധികാരങ്ങൾ പുനഃപരിശോധിക്കുന്ന
കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷന്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി
സംസ്ഥാനത്താകെ സഹകരണ മേഖലയ്ക്കെതിരായ ആക്രമണമാണ് നടക്കുന്നത്. ഇതിനെ ജനങ്ങള്‍ ശക്തിയായി പ്രതിരോധിക്കും. ബിജെപി സര്‍ക്കാര്‍
എന്നാല്‍ ഇപ്പോള്‍ പുതിയ കഥകള്‍ വരുന്നു. കുറേ ആളുകളുടെ വെളിപ്പെടുത്തല്‍ വരുന്നു. ഇനിയും വരും. ഞാന്‍ ഇതിനൊക്കെ കൂട്ടുനിന്നു എന്നാണ്
നിലവിൽ കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ സാക്ഷികളെയെല്ലാം ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ളവരും അവരുടെ ബിനാമികളും കൂടെ ഭീഷണിപ്പെടുത്തുന്ന