ക്രൈംബ്രാഞ്ചില്‍ നിന്നും വിവരങ്ങള്‍ തേടും; കെ സുധാകരനെതിരെ അന്വേഷണത്തിന് ഇ ഡി
മോന്‍സന്‍മാവുങ്കല്‍ ഉള്‍പ്പെട്ട വഞ്ചനാകേസില്‍ ഐ ജി ലഷ്മണയെയും മുന്‍ ഡി ഐ ജി എസ് സുരേന്ദ്രനെയും പ്രതിയാക്കി സാമ്പത്തിക കുറ്റകൃത്യങ്ങള്‍
മോന്‍സന്‍മാവുങ്കല്‍ ഉള്‍പ്പെട്ട വഞ്ചനാകേസില്‍ ഐ ജി ലഷ്മണയെയും മുന്‍ ഡി ഐ ജി എസ് സുരേന്ദ്രനെയും പ്രതിയാക്കി സാമ്പത്തിക കുറ്റകൃത്യങ്ങള്‍
ഏകദേശം 11 മണിയോടെ സിബിഐ ജീവനക്കാരെയും ഇഡി വിളിച്ചു വരുത്തി വിവരങ്ങൾ തേടി. കഴിഞ്ഞ മാസം ബാലാജിയുമായി അടുപ്പമുള്ള
കെ.കെ എബ്രാഹം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പളളി എന്നിവരുടെ വീടുകളിലും പുൽപ്പള്ളി ബാങ്കിലുമാണ് ഇഡി
നേരത്തെ, കേസിലെ ഒന്നാം പ്രതിയായ റൗഫ് ഷെരീഫായിരുന്നു വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.
പല പ്രതിപക്ഷ നേതാക്കളെയും കേന്ദ്ര അന്വേഷണ ഏജൻസികൾ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തതായി ഹർജിക്കാർ ആരോപിച്ചിരുന്നു.
മധ്യപ്രദേശ്, യുപി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, കർണാടക (എല്ലാം ബിജെപി ഭരിക്കുന്നു) എന്നിവിടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
സമാന കേസിൽ നേരത്തെ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇപ്പോഴും റിമാന്റിൽ തുടരുകയാണ്.
പശ്ചിമ ബംഗാളിലെ നിയമമന്ത്രി മൊളോയ് ഘട്ടക്കിനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മാർച്ച് 29ന് ഏജൻസിയുടെ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ്
അഴിമതി എന്തെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അതിൽ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല എന്ന് 2017 ലെ യുപി തെരഞ്ഞെടുപ്പിനിടെ ഒരു കോണ്‍ഗ്രസ് വനിതാ
അതേസമയം, തൊഴിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിഹാറിലെ പല നഗരങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഇഡി തിരച്ചിൽ നടത്തി.