
ഡിഎംകെയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയും ഹിന്ദുക്കള്‍ക്കും ‘സനാതന ധര്‍മ്മ’ത്തിനും എതിര്: നിര്‍മ്മല സീതാരാമന്‍
ഇന്ത്യ സഖ്യം ഭാരതീയര്‍ക്കും സനാതന ധര്‍മ്മത്തിനും എതിരാണ്. ഉന്മൂലനം ചെയ്യണമെന്ന് അവര്‍ പറഞ്ഞു കഴിഞ്ഞു. സനാതന ധര്‍മ്മത്തിനെതിരായ
ഇന്ത്യ സഖ്യം ഭാരതീയര്‍ക്കും സനാതന ധര്‍മ്മത്തിനും എതിരാണ്. ഉന്മൂലനം ചെയ്യണമെന്ന് അവര്‍ പറഞ്ഞു കഴിഞ്ഞു. സനാതന ധര്‍മ്മത്തിനെതിരായ
ചെന്നൈ: സ്വകാര്യ ഇന്‍ഷുറൻസ് കമ്പനിയുടെ ഹിന്ദി വാദ സര്‍ക്കുലര്‍ആയുധമാക്കി ഡിഎംകെ. ജീവനക്കാര്‍ ഹിന്ദി ഭാഷ അറിഞ്ഞിരിക്കണമെന്ന ന്യൂ ഇന്ത്യ അഷ്വറൻസ്
നമ്മുടെ രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്ന് കമൽ ഹാസൻ യോഗത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നും
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളെ ഒരേ വേദിയിലെത്തിച്ച് ഡിഎംകെ. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവുവും ഉൾപ്പെടെ നിരവധി പേരുകൾ മോദിക്ക് വെല്ലുവിളിയായി ഉയരുന്നുണ്ട്.
പെരിയാര്‍, ബി ആര്‍ അംബേദ്കര്‍, കെ കാമരാജ്, സി എന്‍ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളേയും സര്‍ക്കാര്‍ പ്രസംഗത്തില്‍
മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വെച്ചുകൊണ്ട് തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയല്ല പ്രതിപക്ഷമെന്നും ഇപിഎസ് പറഞ്ഞു.
സനാതന ധർമത്തിന്‍റെ അടിസ്ഥാനം മനുസ്മൃതിയാണെന്നും ബ്രാഹ്മണ്യത്തിന് മാത്രമേ അതിനെ പിന്തുണയ്ക്കാനാകൂ എന്നുമായിരുന്നു രാജയുടെ പ്രതികരണം.
ഡിഎംകെയ്ക്ക് തമിഴ്‌നാട്ടിൽ പ്രാദേശികമായ വികസനമൊന്നും ലക്ഷ്യമില്ല. ഇന്ത്യയിലുള്ള നിരവധി പ്രാദേശിക പാർട്ടികളെപ്പോലെയാണ് അതും.