നേരത്തെ 2019ലെ പരാജയത്തിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ചവര്‍ ഉദ്ഘാടനത്തിന് പിണറായിയുടെ പിന്നാലെ നടന്നിട്ടുണ്ട്. പരാജയം സംഭവിച്ചുവെന്ന് പറഞ്ഞ്
സംസ്ഥാനത്തെ ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ മുന്നണിയിൽ ചർച്ച ചെയ്ത് പരിഹരിക്കാനുളള നിലപാടാണ് സ്വീകരിക്കേണ്ടത്. ഒരു പൊ
ഇതെല്ലാം മനസിലാക്കി തിരിത്തുവാൻ എസ്എഫ്ഐ തയ്യാറാകണമെന്നാണ് ബിനോയ് വിശ്വം ആവശ്യപ്പെട്ടത്. വിമർശനം ഉൾക്കൊണ്ട് കൊണ്ട് എസ്.എഫ്
എതിർക്കുന്ന വിമർശനങ്ങളെ സഹിഷ്ണുതയോടെ കണ്ട്, തെറ്റ് തിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവൽക്കരിക്കാനുമുള്ള പക്വത
എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല.ഇടത് മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി.ഒരു വിദ്യാർഥി സംഘടന
കാര്യങ്ങൾ ശരിയായി പഠിപ്പിക്കണമെന്നും നേർവഴിക്ക് നയിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഇടപെട്ടു തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷ
ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ആണ് സിപിഐ നിലപാട് എടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചുവന്ന കൊടി പിടിച്ചു പണക്കാർക്ക് ദാസ്യപ്പണി
ഇടതുപക്ഷം പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളോട് നീതി കാണിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാ
ക്ഷേമപെന്‍ഷന്‍ മുടങ്ങാന്‍ പാടില്ല. മാവേലി സ്റ്റോറുകളില്‍ സാധനം ലഭ്യമാക്കണം. പരാജയ കാരണങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യാറുണ്ട്.
സിപിഐയുടെ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്തിലാണ് ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനം. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ
Page 3 of 5Previous
1
2
3
4
5
Next